Webdunia - Bharat's app for daily news and videos

Install App

വെട്ടുകിളിശല്യം: ജീവിതം വഴിമുട്ടി ഉത്തരേന്ത്യന്‍ ജനത

സുബിന്‍ ജോഷി
തിങ്കള്‍, 25 മെയ് 2020 (21:20 IST)
കൊവിഡ് 19, ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ, വിനാശകരമായ ചുഴലിക്കാറ്റ് എന്നിവയെല്ലാം മനുഷ്യരെ ശ്വാസം മുട്ടിക്കുന്നതിനിടയില്‍, വെട്ടുകിളികള്‍ കൂട്ടത്തോടെയിറങ്ങുന്നത് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നാശം വിതയ്‌ക്കുകയാണ്.
 
ശനിയാഴ്ച വൈകുന്നേരം ഝാന്‍സി ജില്ലയുടെ പ്രാന്തപ്രദേശത്താണ് വെട്ടുകിളികളുടെ ഒരു വലിയ കൂട്ടത്തെ ജനങ്ങള്‍ കാണുന്നത്.  ദശലക്ഷക്കണക്കിന് വെട്ടുകിളികൾ മരങ്ങളിൽ പറന്നിറങ്ങുന്ന കാഴ്‌ചയായിരുന്നു അത്. ഉജ്ജൈൻ ജില്ലയിലെ പൻബിഹാറിനടുത്തുള്ള റാണ ഹെഡ ഗ്രാമത്തിൽ നിന്ന് പിന്നീട് വെട്ടുകിളികൾ ജയ്പൂർ നഗരത്തിലേക്ക് പറക്കുകയായിരുന്നു. 
 
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വെട്ടുകിളികൾ ഏപ്രിലിലാണ് രാജസ്ഥാനിൽ കടന്നുകയറ്റം നടത്തിയത്. ഇതിനോടകം 50,000 ഹെക്ടർ ഭൂമിയില്‍ അത് വ്യാപിക്കുകയും ചെയ്തു.
 
ആയിരക്കണക്കിന് വെട്ടുകിളികൾ തങ്ങളുടെ ടെറസുകളിൽ വിശ്രമിക്കുന്നതും ചുറ്റിക്കറങ്ങുന്നതുമായ ഭയാനകമായ കാഴ്ചയുടെ ദൃശ്യങ്ങള്‍ ജയ്പൂരിലെ നിവാസികൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

പക്ഷികള്‍ എപ്പോഴും V രൂപത്തില്‍ പറക്കുന്നത് എന്തുകൊണ്ട്?

വാറന്‍ ബഫറ്റിന്റെ സുവര്‍ണ്ണ നിയമം: ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

നിർദേശങ്ങൾ യുക്തിപരമല്ല, ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

തൃത്താലയിൽ കോൺഗ്രസിനകത്ത് തമ്മിലടി, സി വി ബാലചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments