Webdunia - Bharat's app for daily news and videos

Install App

കശ്‌മീരില്‍ പരുക്കേറ്റവരെ ചികിത്സിക്കാന്‍ പാക് സംഘം ഇന്ത്യയിലേക്ക്; ഇന്ത്യയിലേക്ക് വരുന്നത് ഹാഫിസ് സയീദിന്റെ സംഘത്തിലുള്ളവര്‍

കശ്‌മീരില്‍ പരുക്കേറ്റവരെ ചികിത്സിക്കാന്‍ പാക് സംഘം ഇന്ത്യയിലേക്ക്; ഇന്ത്യയിലേക്ക് വരുന്നത് ഹാഫിസ് സയീദിന്റെ സംഘത്തിലുള്ളവര്‍

Webdunia
ചൊവ്വ, 26 ജൂലൈ 2016 (09:40 IST)
ജമ്മു കശ്‌മീരില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ പരുക്കേറ്റവരെ ചികിത്സിക്കാന്‍ പാക് സംഘം ഇന്ത്യയിലേക്ക്. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലാണ് സംഘം ഇന്ത്യയിലേക്ക് വരുന്നത്. മുംബൈ ഭീകരാക്രമണക്കേസിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയീദിന്റെ സംഘടനയായ ‘ജമാ അത്ത് ഉദ്ദവ’യ്ക്കു കീഴിലുള്ള ‘മുസ്ലിം മെഡിക്കല്‍ മിഷന്‍’ അംഗങ്ങളാണ് ഇവര്‍.
 
കശ്‌മീരിലേക്ക് വരാനായി ചൊവ്വാഴ്ച പാക് സംഘം ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷ നല്കും. പാക് സര്‍ക്കാരിന്റെ പിന്തുണ തേടിയാണ് നീക്കം. ഇന്ത്യന്‍ സൈന്യത്തിനൊപ്പം പരുക്കേറ്റവരെ ചികിത്സിക്കാനാണ് ഇവരുടെ പദ്ധതി. ഡോക്‌ടമാരും നഴ്സുമാരും അടങ്ങുന്ന സംഘമാണ് കശ്‌മീരിലേക്ക് വരാന്‍ അനുമതിക്കായി കാത്തുനില്‍ക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്കിയില്ലെങ്കില്‍ പ്രതിഷേധം അറിയിക്കും.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments