Webdunia - Bharat's app for daily news and videos

Install App

"ഹിന്ദുവും മുസ്ലീമും സഹോദരങ്ങൾ" ട്വിറ്ററിൽ വൈറലായി ഹിന്ദുമുസ്ലീം ഭായി ഭായി ഹാഷ്ടാഗ്

സെനിൽ ദാസ്
ശനി, 9 നവം‌ബര്‍ 2019 (12:04 IST)
രാജ്യം ഏറെ കാത്തിരിക്കുന്ന അയോധ്യാ കേസ് വിധി വന്നുകോണ്ടിരിക്കുമ്പോൾ ട്വിറ്ററിൽ വൈറലായി മാറിയിരിക്കുകയാണ് ഹിന്ദുമുസ്ലീം ഭായി ഭായി എന്ന ഹാഷ്ടാഗ് ക്യാമ്പയിൻ. ഇരുമതസ്തരും സഹജീവികൾ ആണെന്നും മനുഷ്യമനസ്സുകളെ വിഭജിക്കുവാൻ ആർക്കും സാധ്യമല്ല എന്നെല്ലാം പറഞ്ഞുകൊണ്ട് ആയിരങ്ങളാണ് ട്വിറ്ററിൽ ഈ ഹാഷ്ടാഗിന് കീഴിൽ അണിനിരന്നിരിക്കുന്നത്. 
 
വർഷങ്ങളുടെ പഴക്കമുള്ള അയോധ്യാ കേസിന്റെ വിധി വരുന്ന ദിവസമെന്ന പേരിൽ സോഷ്യൽ മീഡിയകളിൽ  ഉൾപ്പെടെ കനത്ത ജാഗ്രതാ നിർദേശങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം തന്നെ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 
 വിധി എന്ത് തന്നെയായാലും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും വെറുപ്പ് പരത്തന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും പോലീസും സംസ്ഥാന ഭരണകൂടങ്ങളും നിർദേശങ്ങൾ നൽകുമ്പോഴാണ് ട്വിറ്ററിൽ സാഹോദര്യത്തിന്റെ സന്ദേശങ്ങൾ കൊണ്ട് ഹിന്ദുമുസ്ലീം ഭായി ഭായി ഹാഷ്ടാഗുകൾ വൈറലായിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

റെക്കോര്‍ഡ് പ്രതികരണത്തോടെ 'സിഎം വിത്ത് മീ': ആദ്യ മണിക്കൂറില്‍ 753 കോളുകള്‍

Karur Stampede: കരൂർ ദുരന്തം: ടി.വി.കെ പ്രാദേശിക നേതാവ് അറസ്റ്റിൽ, വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം

ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രയേൽ; ട്രംപിന്റെ പദ്ധതി കൊള്ളാമെന്ന് നെതന്യാഹു

ചിക്കന്‍കറി കഴിക്കാൻ കൊതിയാകുന്നുവെന്ന് പറഞ്ഞ ഏഴുവയസുകാരനെ അമ്മ ചപ്പാത്തിക്കോലിന് അടിച്ചു കൊന്നു; മകള്‍ക്കും പരിക്ക്

ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ ഖത്തറിനോട് മാപ്പ് ചോദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments