Webdunia - Bharat's app for daily news and videos

Install App

നോട്ടു പിൻവലിച്ച നടപടി: ആർബിഐയുടെ സല്‍‌പേര് നഷ്ടപ്പെടുത്തിയെന്ന് ജീവനക്കാർ

നോട്ട് അസാധുവാക്കിയതുമൂലം പ്രതിച്ഛായ മോശമായെന്ന് ആർബിഐ ജീവനക്കാർ

Webdunia
ശനി, 14 ജനുവരി 2017 (11:20 IST)
നവംബർ എട്ടിന് പ്രഖ്യാപിച്ച നോട്ട് അസാധുവാക്കിയ തീരുമാനം അപമാനമുണ്ടാക്കിയതായി ആർബിഐ ജീവനക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന് കത്തു നല്‍കി. അസാധുവാക്കിയ നടപടിയിൽ ഉണ്ടായ പിടിപ്പുകേടിനെതിരെയും കാര്യങ്ങളുടെ മേൽനോട്ടത്തിനായി പ്രതിനിധിയെ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയും കത്തില്‍ വിമര്‍ശനമുണ്ട്.
 
ആർ ബി ഐയുടെ സ്വയംഭരണത്തിലേക്ക് സർക്കാർ കടന്നു കയറിയെന്നും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. വർഷങ്ങളുടെ നീണ്ടപ്രയത്ന ഫലമായാണ് ആർ ബി ഐ ഒരു സൽപ്പേര് ഉണ്ടാക്കിയെടുത്തത്. എന്നാല്‍ നോട്ട് അസാധുവാക്കിയ നടപടിയോടെ അത് പൂര്‍ണമായും നഷ്ടപ്പെട്ടതായും ഇത് ജീവനക്കാര്‍ക്ക് വേദനയുണ്ടാക്കിയെന്നും കത്തിൽ വ്യക്തമാക്കുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments