Webdunia - Bharat's app for daily news and videos

Install App

തമിഴ്നാട് നിയമസഭയില്‍ ജല്ലിക്കെട്ട് ബില്‍; ഡി എം കെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു

തമിഴ്നാട് നിയമസഭയില്‍ ജല്ലിക്കെട്ട് ബില്‍ അവതരിപ്പിച്ചു

Webdunia
തിങ്കള്‍, 23 ജനുവരി 2017 (11:05 IST)
സമരക്കാരെ ഒഴിപ്പിക്കുന്ന കോലാഹലങ്ങള്‍ മറീനയിലും സംസ്ഥാനത്ത് ഉടനീളവും തുടരുന്നതിനിടെ തമിഴ്നാട് സര്‍ക്കാര്‍ ജല്ലിക്കെട്ട് ബില്‍ അവതരിപ്പിച്ചു. ബില്‍ പാസാകുന്നതോടെ ജല്ലിക്കെട്ട് എന്നും നടത്താന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
 
എന്നാല്‍, ഡി എം കെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. ജല്ലിക്കെട്ട് സമരക്കാരെ ഒഴിപ്പിക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഡി എം കെ നിയമസഭ ബഹിഷ്കരിച്ചത്. ജല്ലിക്കെട്ട് സമരം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പറഞ്ഞു. സമരക്കാരുമായി മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം 
 
അതേസമയം, മറീന ബീച്ചില്‍ സമരക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. സമരക്കാര്‍ നടത്തിയ കല്ലേറില്‍ അഞ്ചു പൊലീസുകാര്‍ക്ക് പരുക്കേറ്റു. സമരക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ്
കണ്ണീര്‍വാതകം പ്രയോഗിച്ചു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments