Webdunia - Bharat's app for daily news and videos

Install App

ഞെട്ടിപ്പിക്കുന്ന ഒരു പ്രശ്‌നം നെഹ്‌റുവിനെ വേട്ടയാടിയിരുന്നു; ഇന്നും അതിന് മരുന്ന് കണ്ടെത്തിയിട്ടില്ല

നെഹ്‌റു നിരാശയിലായിരുന്നു, കാരണം അത്രയ്‌ക്കും ഭീകരമായിരുന്നു - റിപ്പോര്‍ട്ട് പുറത്ത്

Webdunia
വ്യാഴം, 1 ഡിസം‌ബര്‍ 2016 (19:42 IST)
രാഷ്‌ട്രത്തിന്റെ ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ മുടികൊഴിച്ചില്‍ മാനസികമായി അലട്ടിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. 21മത് വയസില്‍ പിതാവിനയച്ച കത്തിലാണ് താന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് മുടികൊഴിച്ചിലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്.  

കത്തില്‍ മുടികൊഴിച്ചില്‍ ശക്തമാണെന്ന് നെഹ്‌റു വ്യക്തമാക്കിയിരുന്നു. രണ്ടു തവണ ഡോക്‍ടര്‍മാരെ കണ്ടുവെങ്കിലും എന്റെ എന്റെ മുടിയുടെ കാര്യത്തില്‍ വലിയ പുരോഗതി ഒന്നുമില്ല. കൊഴിഞ്ഞ മുടി തിരിച്ചുകിട്ടില്ലെങ്കിലും ഡോക്‍ടറെ കാണാന്‍ ഒന്നുകൂടി പോകണമെന്നുണ്ടെന്നും നെഹ്‌റു കത്തില്‍ പറയുന്നു.

മുടികൊഴിച്ചിലിന്റെ നിരാശയില്‍ ഏറെ സമയം കളഞ്ഞു. ഉള്ള മുടി നിലനിര്‍ത്തുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനായി ചെലവഴിച്ച സമയം മറ്റെന്തെങ്കിലും കാര്യത്തിനായി ചെലവഴിച്ചാല്‍ മതിയായിരുന്നു. പലതരത്തിലുള്ള എണ്ണകളും മരുന്നുകളും ഉപയോഗിച്ചു മടുത്തു. പുതിയ എന്തെങ്കിലും എണ്ണ കിട്ടിയാല്‍ എനിക്ക് അയക്കണമെന്നും നെഹ്‌റു പിതാവിനോടു പറഞ്ഞിട്ടുണ്ട്.

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments