Webdunia - Bharat's app for daily news and videos

Install App

ജിഗിഷ ഘോഷ് കൊലപാതകക്കേസ്: രണ്ട് പ്രതികൾക്ക് വധശിക്ഷ; ഒരാള്‍ക്ക് ജീവപര്യന്ത്യം

ഐ ടി ജീവനക്കാരിയായ ജിഗിഷ ഘോഷ കൊലപാതക കേസിൽ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ.

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2016 (12:39 IST)
ഐ ടി ജീവനക്കാരിയായ ജിഗിഷ ഘോഷ കൊലപാതക കേസിൽ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു. 2009 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
 
ജോലി കഴിഞ്ഞ് സൗത്ത് ഡൽഹിയിലെ താമസ സ്ഥലത്തേക്ക് പോകുന്നതിനിടയില്‍ ജിഗിഷയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ മൃതദേഹം ഹരിയാനയിലെ സുർജ്കുന്ദിൽ കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ജിഗിഷയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ട് പോവുകയും സ്വർണവും മൊബൈൽ ഫോണും എടിഎം പിൻ നമ്പറും തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തുകയും ചെയ്തുയെന്ന് തെളിഞ്ഞത്.
 
പ്രതികള്‍ ജിഗിഷയുടെ എ ടി എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചിരുന്നു. ഇതാണ് പ്രതികളെ പിടികൂടാന്‍ പൊലീസിന് സഹായകമായത്. കൂടാതെ പ്രതികളിൽ ഒരാളുടെ കയ്യിലെ പച്ചകുത്തിയ അടയാളം ഉണ്ടായിരുന്നു. ഇത് സി സി ടി വിയിൽ പതിഞ്ഞതും ഇവരെ പെട്ടെന്ന് കണ്ടെത്താൻ പൊലീസിനെ സഹായിച്ചു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Cuddalore Accident: പാസഞ്ചര്‍ ട്രെയിനിനിടയിലേക്ക് ബസ് ഇടിച്ചുകയറി; രണ്ട് കുട്ടികള്‍ക്കു ദാരുണാന്ത്യം

Kerala Weather Live Updates: കണ്ണൂരും കാസര്‍ഗോഡും യെല്ലോ അലര്‍ട്ട്

All India Strike: ഇന്ന് അര്‍ധരാത്രി മുതല്‍ അഖിലേന്ത്യാ പണിമുടക്ക്

മന്ത്രവാദിനികളെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ ജനക്കൂട്ടം കൊലപ്പെടുത്തി; സംഭവം ബീഹാറില്‍

Nipah Virus: സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേര്‍, ഹൈറിസ്‌ക് വിഭാഗത്തില്‍ 27 പേര്‍

അടുത്ത ലേഖനം
Show comments