ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിക്കും, നടക്കില്ലെന്ന് സ്ത്രീകൾ; പിന്മാറി മന്ത്രി

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (17:09 IST)
ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിക്കുമെന്ന നിലപാടിൽ നിന്നും പിന്മാറി കർണാടക സർക്കാർ. മദ്യം വീടുകളിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിയുന്നതിന് മുമ്പേ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറി. വ്യാജമദ്യം സംസ്ഥാനത്ത് നിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ തീരുമാനം.
 
സംസ്ഥാനത്തെ ഓരോ ആദിവാസി കോളനികളില്‍ മദ്യവില്‍പ്പന ശാലകള്‍ ആരംഭിക്കുവാനും സര്‍ക്കാരിന്റെ പദ്ധതി നിര്‍ദേശത്തില്‍ ഉണ്ടായിരുന്നു. ഇത്തരമൊരു പദ്ധതി മുന്നോട്ട് വെച്ചതില്‍ സ്ത്രീകളോട് ക്ഷമ ചോദിക്കുകയും ചെയ്തു കര്‍ണാടക എക്സൈസ് മന്ത്രി എച്ച്. നാഗേഷ്. 
 
വിവിധ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വന്ന സ്ത്രീകളുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് മാര്‍ച്ച് കഴിഞ്ഞ ശേഷമാണ് മന്ത്രി പദ്ധതി പിന്‍വലിക്കുന്നതായി അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

അടുത്ത ലേഖനം
Show comments