Webdunia - Bharat's app for daily news and videos

Install App

അതിർത്തിയിലെ സൈനിക ക്യാമ്പി‌നുനേരെ ഭീകരാക്രമണം; മൂന്ന് സൈനികർക്ക് വീരമൃത്യു

കശ്മീർ വീണ്ടും പ്രക്ഷോഭിതമാകുന്നു

Webdunia
വ്യാഴം, 27 ഏപ്രില്‍ 2017 (09:07 IST)
ജമ്മു കശ്മീർ വീണ്ടും ആക്രമണ ഭീകരതയിൽ. ഇന്ത്യാ - പാക് അതിര്‍ത്തിക്കടുത്ത് സൈനിക ക്യാമ്പിൽ ഭീകരാക്രമണം. ഏറ്റുമുട്ടലിനൊടുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള മൂന്നു സൈനികര്‍ സംഭവത്തില്‍ വീരമൃത്യു വരിച്ചുവെന്ന് റിപ്പോർട്ടുകൾ. 
 
ഇന്ന് പുലർച്ചെ നാലു മണിയോടെ ആയിരുന്നു ക്യാമ്പിൽ ചാവേറാക്രമണം നടന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. കശ്മീരിൽ കനത്ത മൂടൽമഞ്ഞാണ്. ഇതിന്റെ മറപറ്റിയാണ് ഭീകരർ സൈനിക ക്യാമ്പിനു നേരെ ആക്രമണം നടത്തിയത്. ഇതിനാൽ സൈന്യത്തിന് ആദ്യം ഭീകരരെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.
 
സൈന്യത്തിനൊപ്പം കശ്മീർ പൊലീസും ഭീകരർക്കായി വല വിരിച്ചു കഴിഞ്ഞു. കൂടുതൽ ഭീകരർ സംഭവ സ്ഥലത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. എന്നാൽ, ഇതേക്കുറിച്ച് ഔദ്യോഗികമായ റിപ്പോർട്ടുകൾ ഒന്നും തന്നെ സൈന്യം പുറത്തുവിട്ടിട്ടില്ല.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

P.V.Anvar: കടന്നാക്രമിക്കേണ്ട, ഭാവിയില്‍ ഒപ്പം നിര്‍ത്തണം; അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും ലീഗും

Israel vs Iran: കൈവിട്ട കളിയുമായി ഇസ്രയേലും ഇറാനും; ഇടപെടണോയെന്ന് രണ്ടാഴ്ച കഴിഞ്ഞ് തീരുമാനിക്കാമെന്ന് ട്രംപ്

Kerala Weather: മഴയൊന്ന് ഒതുങ്ങി, എങ്കിലും ശ്രദ്ധിക്കണം; ശക്തമായ പടിഞ്ഞാറന്‍ കാറ്റിനൊപ്പം ന്യൂനമര്‍ദ്ദവും

നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

അടുത്ത ലേഖനം
Show comments