Webdunia - Bharat's app for daily news and videos

Install App

മലയാളികളുടെ ഐ എസ് ബന്ധത്തിന് കൂടുതൽ തെളിവുകൾ; കേസ് ഉടൻ എൻ ഐ എ ഏറ്റെടുക്കും

ജിഹാദിന് ആഹ്വാനം, കേസ് ഉടന്‍ എന്‍.ഐ.എ. ഏറ്റെടുക്കും

Webdunia
ഞായര്‍, 7 ഓഗസ്റ്റ് 2016 (09:54 IST)
ഐ എസ് ഐ എസുമായി മലയാളികൾക്കുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു. കേരളത്തിൽ നിന്നും കാണാതായ 21 പേരും അഫ്ഗാനിസ്താനിലെ ഫിലാഫയിൽ എത്തിയതായുള്ള ടെലിഗ്രാഫിക് മെസേജും ബന്ധുക്ക‌ൾക്ക് ലഭിച്ചിട്ടുണ്ട്. കാസർകോട്, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ളവരെ ഐ എസിൻറ്റെ സ്വാധീനവലയത്തിൽ എത്തിക്കാൻ തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൾ റാഷിദ് ജിഹാദിന് ആഹ്വാനം ചെയ്തതായും അന്വേഷണ സംഘത്തിന് രഹസ്യമൊഴി ലഭിച്ചു.
 
രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ റാഷിദിനും രണ്ടാംഭാര്യ യാസ്മിനുമെതിരെ യു പി എ ചുമത്തിയ കേസ് ഉടൻ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) എറ്റെടുക്കും. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങൾ പ്രചരിപ്പിച്ചുവെനത്തെളിഞ്ഞതിതെ തുടർന്ന് റാഷിദിനെ കേസിൽ ഒന്നാം പ്രതിയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. കാണാതായ പുരുഷന്മാരെ മാത്രം ഒരുമിച്ച് ചേർത്തുകൊണ്ട് കഴിഞ്ഞ വർഷമായിരുന്നു റാഷിദ് ക്ലാസുക‌ൾ സംഘടിപ്പിച്ചത്. റാഷിദിന്റെ നീക്കങ്ങളെല്ലാം രഹസ്യ സ്വഭാവമുള്ളതായിരുന്നു എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. കേസിൽ റാഷിദിന് ഇസ്ലാമിക് സ്റ്റേറ്റുമായി രഹസ്യ ബന്ധം ഉണ്ടെന്ന് ഏകദേശം ഉറപ്പിച്ച സാഹചര്യത്തിലാണ് എൻ ഐ എ കേസ് ഏറ്റെടുക്കുന്നത്.
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും ട്രംപിന്റെ പണി: അമേരിക്കയില്‍ നിന്ന് അയക്കുന്ന പണത്തിന് 5% നികുതി, ഇന്ത്യക്ക് തിരിച്ചടി

Omar Abdullah vs Mehbooba mufti: സിന്ധുനദീജലതർക്കം, കശ്മീരിൽ മെഫ്ബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും രണ്ട് തട്ടിൽ, നേതാക്കൾ തമ്മിൽ സോഷ്യൽ മീഡിയയിൽ തുറന്ന പോര്

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിദേശരാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ബഹുമതി: ശശി തരൂര്‍

വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് മലയാളിക്ക് സ്വപ്നതുല്യമായ ജോലി നഷ്ടപ്പെട്ടു, എയര്‍ ഇന്ത്യ 50,000 രൂപ പിഴ നല്‍കണം

കോട്ടപ്പാറ വ്യൂപോയിന്റില്‍ യുവാവ് കൊക്കയില്‍ വീണു

അടുത്ത ലേഖനം
Show comments