Webdunia - Bharat's app for daily news and videos

Install App

കൊട്ടിക്കലാശം നാളെ; കൂട്ടിയും കിഴിച്ചും മുന്നണികള്‍

Webdunia
ഞായര്‍, 11 മെയ് 2014 (11:50 IST)
ലോക് സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മൂന്ന് സംസ്ഥാനങ്ങളിലായി 41 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് യു.പി 18 , പശ്ചിമ ബംഗാള്‍ 17, ബിഹാര്‍ 6 എന്നിവയാണവ.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാ‌ര്‍ത്ഥി  നരേന്ദ്രമോഡിയും ആം ആദ്മി പാര്‍ട്ടി  നേതാന്‍   അരവിന്ദ് കേജ്‌രിവാളും മത്സരിക്കുന്ന വാരണാസിയാണ് നാളത്തെ പോളിംഗിന്റെ കേന്ദ്രബിന്ദു. കോണ്‍ഗ്രസിന്റെ അജയ് റായിയും ചേര്‍ന്ന് ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്.

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് (അസംഗഢ് ) കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ  ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗദംബികാ പാല്‍ (ദോമാലിയ ഗഞ്ച് ) എന്നിവരും നാളത്തെ പ്രധാന സ്ഥാനാര്‍ത്ഥികളാണ്.

ബംഗാളിലെ ബരാക്പൂരില്‍ തൃണമൂല്‍ നേതാന്‍ ദിനേഷ് ത്രീവേദിക്കെതിരെ  സിപിഎമ്മിന്റെ മലയാളി  സ്ഥാനാര്‍ത്ഥി സുഭാഷിണി അലി മത്സരരംഗത്തുണ്ട്.

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

Show comments