Webdunia - Bharat's app for daily news and videos

Install App

കോയമ്പത്തൂർ സൗത്തിൽ കമൽഹാസൻ: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മക്കൾ നീതി മയ്യം

Webdunia
വെള്ളി, 12 മാര്‍ച്ച് 2021 (15:54 IST)
തമിഴ്‌നാട് നിയമസഭാ തിരെഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മക്കൾ നീതി മയ്യം. പാർട്ടി സ്ഥാപകനും നടനുമായ കമൽഹാസൻ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നും ജനവിധി തേടും. ആകെ 234 സീറ്റുകളിൽ 154 സീറ്റുകളിലാണ് മക്കൾ നീതി മയ്യം മത്സരിക്കുക. ശേഷിക്കുന്ന 80 സീറ്റുകൾ സഖ്യകക്ഷികളായ ഓൾ ഇന്ത്യ സമത്വ മക്കൾ കച്ചിക്കും ഇന്ദിയ ജനനായക കച്ചിക്കുമാണ് നീക്കിവെച്ചിരിക്കുന്നത്.
 
2019ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ 4 ശതമാനം വോട്ട് വിഹിതമാണ് കമൽ‌ഹാസന്റെ പാർട്ടി നേടിയത്. നഗരങ്ങളിൽ 10 ശതമാനം വരെയും വോട്ട് ഉയർത്താൻ പാർട്ടിക്കായിരുന്നു. വീട്ടമ്മമാർക്ക് മാസശമ്പളം ഉൾപ്പടെ നിരവധി വാഗ്‌ദാനങ്ങളുമായാണ് മക്കൾ നീതി മയ്യം ഇക്കുറി ജനവിധി തേടുന്നത്. വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന 70 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇന്ന് പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച ആളാണ് പിണറായി, വെള്ളിത്താലത്തിൽ വെച്ച് നീട്ടിയത് കെ സി വേണുഗോപാലെന്ന് മുഹമ്മദ് റിയാസ്

പറഞ്ഞത് സത്യമോ?, പി വി അന്‍വറിന് 20.60 കോടിയുടെ ബാധ്യത, ആദ്യ ഭാര്യയുടെ പേരില്‍ 8.78 കോടിയുടെ സ്വത്ത്, രണ്ടാം ഭാര്യയ്ക്ക് 3.50 കോടി

തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു, പരുക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4026 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 4 പേര്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയം; മരണം 36 ആയി

അടുത്ത ലേഖനം
Show comments