Webdunia - Bharat's app for daily news and videos

Install App

ശശികലയുടെ തടവില്‍ കഴിയുന്ന മുപ്പതോളം എംഎല്‍എമാര്‍ നിരാഹാരത്തില്‍; വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്‌ഛേദിച്ചു

ശശികലയുടെ തടവില്‍ കഴിയുന്ന മുപ്പതോളം എംഎല്‍എമാര്‍ നിരാഹാരത്തില്‍

Webdunia
വെള്ളി, 10 ഫെബ്രുവരി 2017 (10:41 IST)
ശശികല ‘ആഡംബര’  തടവിലാക്കിയ എം എല്‍ എമാരില്‍ മുപ്പതോളം പേര്‍ നിരാഹാരത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. സ്വന്തമായി തീരുമാനം എടുക്കാന്‍ അനുവദിക്കണമെന്നാണ് എം എല്‍ എമാരുടെ ആവശ്യം. എം എല്‍ എമാരെ തടവിലാക്കിയിരിക്കുന്ന ഹോട്ടലുകളില്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ ബന്ധങ്ങള്‍ വിച്‌ഛേദിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ പുറംലോകവുമായി ബന്ധപ്പെടാനും അനുവദിക്കുന്നില്ല.
 
ശശികലയ്ക്ക് എതിരെ പ്രതിഷേധിക്കുന്ന എം എല്‍ എമാര്‍ നേരത്തെ ഡി എം കെയില്‍ ചേരുമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
 
ഇതിനിടെ, ശശികല നല്കിയ പട്ടികയിലെ ഒപ്പുകള്‍ വ്യാജമെന്ന് ആക്ഷേപം ഉയര്‍ന്നു. ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ഒപ്പുകള്‍ ഗവര്‍ണര്‍ പരിശോധിക്കും. സ്പീക്കറുടെയും മറ്റും സാന്നിധ്യത്തില്‍ ആയിരിക്കും പരിശോധന നടത്തുക.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി; ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് ചേരും

India vs Pakistan: മിസൈല്‍ പരീക്ഷണവുമായി പാക്കിസ്ഥാന്‍, നാവികാഭ്യാസം പ്രഖ്യാപിച്ചു; ജാഗ്രതയോടെ ഇന്ത്യ

യുദ്ധകാലത്ത് പോലും പാകിസ്ഥാനെതിരെ സ്വീകരിക്കാത്ത നടപടി; സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രം

Mukesh Nair: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്നചിത്രം പ്രചരിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ്

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്ന് പറഞ്ഞുവിടണോ?

അടുത്ത ലേഖനം
Show comments