Webdunia - Bharat's app for daily news and videos

Install App

നരേന്ദ്ര മോദിയെ മകനായി ദത്തെടുക്കാന്‍ തയ്യാര്‍; നിയമപരമായി അപേക്ഷ സമര്‍പ്പിച്ച് വൃദ്ധ ദമ്പതികള്‍

മകന് വേണ്ടി ഒരു അച്ഛനും അമ്മയും

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (16:00 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദത്തെടുക്കാന്‍ തയ്യാറായി വൃദ്ധ ദമ്പതികള്‍ രംഗത്ത്. ജനതാ പര്‍ട്ടിയുടെ മുന്‍ജില്ലാ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രി ചരണ്‍സിംഗിന്റെ പരിചയക്കാരനുമായ യോഗേന്ദര്‍ പാല്‍ എന്ന യോഗിയും ഭാര്യ അടാര്‍ കാളിയുമാണ് പ്രധാനമന്ത്രിയെ ദത്തെടുക്കാന്‍ തയ്യാറായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ  ദത്തുപുത്രന്‍ എന്ന മോദിയുടെ വാദത്തെ ചോദ്യം ചെയ്തു സംസ്ഥാന ബാലവകാശ കമ്മീഷന്‍ തെളിവുകള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ ദത്തെടുക്കല്‍ തീരുമാനം.
 
തുടര്‍ന്ന് ഗസിയാബാദ് ഡപ്യൂട്ടി റജിസ്റ്റാര്‍ ഓഫീസില്‍ ഇവര്‍ മോദിയെ ദത്തെടുക്കുന്നതിനുള്ള അപേക്ഷ നല്‍കുകയും ചെയ്തു.  എന്നാല്‍, ഫെബ്രുവരി 21ന് ഈ അപേക്ഷ റജിസ്റ്റാര്‍ ഓഫീസ് തള്ളുകയായിരുന്നു. അപേക്ഷ തള്ളിയ നടപടി തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് യോഗി അഭിപ്രായപ്പെട്ടു.
 
ഗുജറാത്തിലാണ് താന്‍ ജനിച്ചതെന്നും മതാപിതാക്കള്‍ ഉത്തര പ്രദേശിലാണെന്നും മോദി 17നു ഹര്‍ദോയില്‍ നടന്ന റാലിയില്‍ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ ദത്തുപുത്രന്‍ എന്ന പ്രസ്താവനക്കു ശേഷമാണ് യു പി ബാലകാശ കമ്മീഷന്‍ പാനല്‍ നഹിദ് ലാറി ഖാന്‍  ദത്തെടുക്കല്‍ രേഖ ആവശ്യപ്പെട്ടത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments