Webdunia - Bharat's app for daily news and videos

Install App

ഗോ സംരക്ഷകർ എന്നു പറയുന്നവർ സാമൂഹിക വിരുദ്ധർ; പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ആർഎസ്എസ് പരസ്യമായി രംഗത്ത്

പശു സംരക്ഷകരുടെ നിലപാടുകളോട് ആര്‍എസ്എസിന് യോജിപ്പാണുള്ളത്

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2016 (08:26 IST)
ഗോ സംരക്ഷകരെ ശാസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ആർ എസ് എസ് പരസ്യമായി രംഗത്ത്. ഗോ സംരക്ഷകരാണെന്ന് പറയുന്നവരിൽ ഏകദേശം 80 ശതമാനം ആളുകളും സാമൂഹിക വിരുദ്ധർ എന്ന പ്രസ്താവന ഒഴിവാക്കാമായിരുന്നു എന്നാണ് ആർ എസ് എസ് പറഞ്ഞത്. പശു സംരക്ഷകര്‍ക്ക് എതിരായ നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് എതിരെ രംഗത്ത് എത്തിയ വിഎച്ച്പിയെ ആർ എസ് എസ് ന്യായീകരിച്ചു.
 
ദളിതര്‍ക്ക് നേരെ പശു സംരക്ഷകര്‍ നടത്തുന്ന അക്രമങ്ങളെ ജാതിയുടെയോ, മതത്തിന്റേയോ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടത്ത്. പശു സംരക്ഷകരുടെ നിലപാടുകളോട് ആര്‍എസ്എസിന് യോജിപ്പാണ് ഉള്ളതെന്ന് ആർ എസ് എസ് വക്താവ് മദന്‍ മോഹന്‍ വൈദ്യ പറഞ്ഞു. ഗോസംരക്ഷണത്തിന്റെ പേരില്‍ ആക്രമണം നടത്തുന്നവര്‍ പശുക്കള്‍ പ്ലാസ്റ്റിക് ഭക്ഷിച്ച് ചാകുന്നതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും അതാണ് ഏറ്റവും വലിയ ഗോസംരക്ഷണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments