Webdunia - Bharat's app for daily news and videos

Install App

കശ്മീർ സംഭവം; ഇടപെടാൻ പാകിസ്ഥാന് അവകാശമില്ലെന്ന് ഇന്ത്യ

കശ്മീരിൽ തുടർന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ പാക്കിസ്ഥാന് അകാശമില്ലെന്ന് ഇന്ത്യ. കശ്മീർ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 19 കരിദിനമായി ആചരിക്കുമെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നടപടിക്ക് താക്കീത് സ്വരത്തിൽ മറുപടി നൽകുകയായ

Webdunia
ശനി, 16 ജൂലൈ 2016 (07:27 IST)
കശ്മീരിൽ തുടർന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ പാക്കിസ്ഥാന് അകാശമില്ലെന്ന് ഇന്ത്യ. കശ്മീർ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 19 കരിദിനമായി ആചരിക്കുമെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നടപടിക്ക് താക്കീത് സ്വരത്തിൽ മറുപടി നൽകുകയായിരുന്നു ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 
 
കശ്‌മീരിലേത് ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണെന്നും അതിൽ പാക്കിസ്‌ഥാൻ ഇടപെടേണ്ടതില്ലെന്നും വിദേശകാര്യമന്ത്രാലയ വക്‌താവ് വികാസ് സ്വരൂപ് പറഞ്ഞു. കശ്മീർ പ്രശ്നവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ സ്വീകരിക്കുന്ന നിലപാടുകളിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമാക്കുന്നതാണ് ഇക്കാര്യത്തിലെ പാക്കിസ്ഥാൻ നിലപാട്. 

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രം കുറിച്ച് പി.എസ്.സി; 24 മണിക്കൂറില്‍ 1200 നിയമനം

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments