Webdunia - Bharat's app for daily news and videos

Install App

പ്രതികൾക്ക് മാപ്പ് നൽകണമെന്ന് ഇന്ദിര ജയ്സിങ്; ഇവരെപ്പോലുള്ളവർ ഉള്ളതുകൊണ്ടാണ് പീഡനത്തിന് ഇരയായവർക്കു നീതി കിട്ടാത്തതെന്ന് നിർഭയയുടെ അമ്മ

ചിപ്പി പീലിപ്പോസ്
ശനി, 18 ജനുവരി 2020 (13:25 IST)
നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് മാപ്പ് നൽകണമെന്ന് നിർഭയയുടെ അമ്മയോട് ആവശ്യപ്പെട്ട് ‌മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ്. രാജീവ് ഗാന്ധി വധക്കേസിൽ പ്രതി നളിനിക്ക് മാപ്പ് നൽകിയ സോണിയ ഗാന്ധിയെ നിർഭയയുടെ അമ്മ മാതൃകയാക്കണമെന്നാണ് ഇന്ദിര ആവശ്യപ്പെടുന്നത്.
 
എന്നാൽ, ഈ വളരെ രൂക്ഷമായാണ് നിർഭയയുടെ അമ്മ ഇതിനോട് പ്രതികരിച്ചത്. ആരാണ് ഇന്ദിര ജയ്സിങ്? ഇത്തരമൊരു നിര്‍ദേശം പറയാൻ ധൈര്യപ്പെട്ടത് വിശ്വസിക്കാനാവുന്നില്ല. ഇവരെപ്പോലുള്ളവർ ഉള്ളതുകൊണ്ടാണ് പീഡനത്തിന് ഇരയായവർക്ക് നീതി ലഭിക്കാത്തതെന്നും ഇവർ പറയുന്നു.
 
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസിലെ പ്രതികളിലരാളായ മുകേഷ് കുമാര്‍ സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. വ്യാഴാഴ്ച രാത്രിയോടെരാഷ്ട്രപതിക്ക് ലഭിച്ച ഹര്‍ജി മണിക്കൂറുകള്‍ക്കകം രാംനാഥ് കോവിന്ദ് തള്ളുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി

അടുത്ത ലേഖനം
Show comments