Webdunia - Bharat's app for daily news and videos

Install App

ജനങ്ങളുടേതല്ല, ശശികലയുടെ കുടുംബത്തിന്റേതാണ് ഈ സര്‍ക്കാര്‍; ജനവിരുദ്ധ സര്‍ക്കാരിനെ നീക്കുന്നതുവരെ പോരാട്ടം തുടരും: ഒ പി എസ്

ഒ പനീര്‍സെല്‍വം മറീനയിലെ ജയലളിതയുടെ ശവകുടീരത്തിലെത്തി.

Webdunia
വ്യാഴം, 16 ഫെബ്രുവരി 2017 (20:24 IST)
ഒ പനീര്‍സെല്‍വം മറീനയിലെ ജയലളിതയുടെ ശവകുടീരത്തിലെത്തി. അദ്ദേഹത്തോടൊപ്പം മധുസൂദനന്‍ പൊന്നയ്യന്‍, പി എച്ച് പാണ്ഡ്യന്‍ എന്നിവരുമുണ്ടായിരുന്നു. നിലവില്‍ ശശികലയുടെ കുടുംബത്തിന്റേതാണ് ഈ സര്‍ക്കാരെന്നും സത്യം വിജയിക്കുന്നതുവരെ തന്റെ പോരാട്ടം തുടരുമെന്നും ശശികലയെയും കുടുംബത്തെയും പുറത്താക്കുന്നതിന് ഇവിടുത്തെ ജനങ്ങള്‍ ശാപഥമെടുത്തിട്ടുണെന്നും ഒ പി എസ് പറഞ്ഞു.
 
എംഎല്‍എമാരെ ശശികലയും സംഘവും ഭീഷണിപ്പെടുത്തിയാണ് റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നത്. ജയലളിതയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് എങ്ങനെയാണ് ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞതെന്നാണ് പാര്‍ട്ടി അംഗങ്ങളും പൊതുജനങ്ങളും അദ്ഭുതപ്പെടുന്നതെന്നും പനീര്‍ശെല്‍വം പറഞ്ഞു. അതോടൊപ്പം തനിക്ക് ഉറച്ച പിന്തുണ നല്‍കിയ പാര്‍ട്ടി അംഗങ്ങളോട് പനീര്‍ശെല്‍വം നന്ദി അറിയിക്കുകയും ചെയ്തു. 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Russia vs Ukraine: അപ്രതീക്ഷിതം!, യുക്രെയ്നെ കടന്നാക്രമിച്ച് റഷ്യ, 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചു

Kerala Wind Alert: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിയ്ക്കും, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദേശം

തിരുവാതിര ഞാറ്റുവേലയുടെ മഹത്വവും പാരമ്പര്യവും

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

അടുത്ത ലേഖനം
Show comments