Webdunia - Bharat's app for daily news and videos

Install App

അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പും ഷെല്ലാക്രമണവും; ഗ്രാമവാസികളെ മാറ്റിപ്പാർപ്പിച്ചു, സ്‌കൂളുകള്‍ അടച്ചു - തിരിച്ചടിച്ച് ഇന്ത്യ

രജൗറിയിൽ പാക് വെടിവയ്പ്പും ഷെല്ലാക്രമണവും; ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു

Webdunia
ഞായര്‍, 14 മെയ് 2017 (10:51 IST)
ജമ്മു കശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. രജൗറി സെക്ടറിലെ ചിത്തി ബക്രി മേഖലയില്‍ പാകിസ്ഥാൻ വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുകയാണ്. രാവിലെ 6.45നാണ് പാക് സൈന്യം  വെടിനിർത്തൽ കരാർ ലംഘിച്ചത്.

ഏഴിൽ അധികം ഗ്രാമങ്ങളെ ലക്ഷ്യമിട്ട് 82എംഎം 120 എംഎം തോക്കുകളും ഷെല്ലുകളും ഉപയോഗിച്ചാണ്​ പാക്​ ആക്രമണം. ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പാക് വെടിവയ്പ്പ് തുടരുന്നതിനാൽ സുരക്ഷാസേന, നാട്ടുകാരെ മാറ്റിപ്പാർപ്പിക്കുകയാണ്.

പാകിസ്ഥാന്റെ പ്രകോപനത്തിനെതിരെ ശക്​തമായി ഇന്ത്യ തിരിച്ചടിക്കുന്നുണ്ട്​. അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ ഇന്ത്യ എത്തിച്ചു.

പാക് ആക്രമണം ശക്തമായതോടെ നൗഷേരയിലെ 51 സ്​കൂളുകളും മഞ്ചകോട്ടയിലെ 36 സ്​കൂളുകളും
അനിശ്​ചിതകാലത്തേക്ക്​ അടച്ചു. 193 കുടുംബങ്ങളെ ഷെൽട്ടർ ക്യാംപിലേക്കു മാറ്റിപ്പാർപ്പിച്ചു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments