Webdunia - Bharat's app for daily news and videos

Install App

കീഴടങ്ങുന്നതിനായി പോയസ് ഗാര്‍ഡനില്‍ നിന്ന് ശശികല പുറപ്പെട്ടു; അമ്മയെ കണ്ടു വണങ്ങി ബംഗളൂരുവിലേക്ക്

കീഴടങ്ങുന്നതിനായി പോയസ് ഗാര്‍ഡനില്‍ നിന്ന് ശശികല പുറപ്പെട്ടു

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (11:58 IST)
കീഴടങ്ങാന്‍ സാവകാശം ചോദിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ ശശികല പോയസ് ഗാര്‍ഡനില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമായിരിക്കും ബംഗളൂരുവിലേക്ക് തിരിക്കുക. കാറിലാണ് ശശികല കീഴടങ്ങുന്നതിനായി ബംഗളൂരിവിലേക്ക് പോകുന്നത്.
 
അനധികൃത സ്വത്തുസമ്പാദന കേസില്‍ കഴിഞ്ഞദിവസമായിരുന്നു സുപ്രീംകോടതി ശിക്ഷിച്ചത്. നാലുവര്‍ഷത്തെ തടവിനു ശിക്ഷിച്ച കോടതി എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് നിര്‍ദ്ദേശവും നല്കിയിരുന്നു. എന്നാല്‍, കീഴടങ്ങാന്‍ സാവകാശം ആവശ്യപ്പെട്ട് ശശികലയുടെ അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഈ അപേക്ഷ സുപ്രീംകോടതി നിരീക്ഷിക്കുകയായിരുന്നു.
 
ചെന്നൈ മുതല്‍ ഹൊസൂര്‍ വരെ തമിഴ്നാട് പൊലീസും ഹൊസൂരില്‍ നിന്ന് ജയില്‍ വരെ കര്‍ണാടക പൊലീസും ആയിരിക്കും ശശികലയ്ക്ക് സുരക്ഷ നല്കുക.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ ഒരുമാസക്കാലം ഗോവിന്ദച്ചാമിയുമായി അടുത്ത് ഇടപഴകിയവര്‍ ആരൊക്കെ? സമഗ്രമായി അന്വേഷിക്കും

കീറിയ എല്ലാ നോട്ടുകളും മാറിയെടുക്കാന്‍ സാധിക്കില്ല, ഇക്കാര്യങ്ങള്‍ അറിയണം

പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, നിശിത വിമർശനവുമായി ഇസ്രയേലും അമേരിക്കയും

Kerala Weather: റാന്നി മേഖലയിൽ അതിശക്തമായ കാറ്റ്, വൈദ്യുതി പോസ്റ്റുകൾ വീണു, നിരവധി വാഹനങ്ങൾക്ക് കേടുപാട്

പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും

അടുത്ത ലേഖനം
Show comments