Webdunia - Bharat's app for daily news and videos

Install App

10 ലക്ഷം രൂപ തരാമെന്ന് പറഞ്ഞിട്ടും രാഹുല്‍ഗാന്ധി തുന്നിയ ചെരുപ്പ് വിട്ടുകൊടുത്തില്ലെന്ന് ചെരുപ്പുകുത്തി; ചില്ലിട്ട് സൂക്ഷിക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 2 ഓഗസ്റ്റ് 2024 (17:36 IST)
rahul
10 ലക്ഷം രൂപ തരാമെന്ന് പറഞ്ഞിട്ടും രാഹുല്‍ ഗാന്ധി തുന്നിയ ചെരുപ്പ് വിട്ടുകൊടുത്തില്ലെന്ന് ചെരുപ്പ് കുത്തി. സുല്‍ത്താന്‍ പൂരിലെ വിതായത് നഗറിനടുത്തുള്ള റാം ചേത് എന്ന ചെരുപ്പുകുത്തിയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. രാഹുല്‍ തുന്നിയ ചെരുപ്പ് ചില്ലുകൂട്ടില്‍ സൂക്ഷിക്കാനാണ് തന്റെ തീരുമാനമെന്ന് റാം ചേത് പറഞ്ഞു. വളരെ അപ്രതീക്ഷിതമായാണ് രാഹുല്‍ ഗാന്ധി തന്റെ ചെറിയ കടയിലേക്ക് വന്നതെന്നും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനുശേഷം നിരവധി ഉദ്യോഗസ്ഥര്‍ തന്റെ കടയിലേക്ക് എത്താറുണ്ടെന്നും തന്റെ പ്രശ്‌നങ്ങള്‍ തിരക്കാറുണ്ടെന്നും പറയുന്നു.
 
കഴിഞ്ഞമാസം 26നാണ് രാഹുല്‍ ഗാന്ധി കടയിലെത്തിയത്. രാഹുലിന്റെ സന്ദര്‍ശനത്തോടെ എന്റെ പ്രശസ്തി ഉയര്‍ന്നു. എന്റെ ലോകം പാടെ മാറി. മുമ്പ് എന്നെ ആര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോള്‍ എന്റെ കടയില്‍ ആളുകള്‍ വരുന്നുണ്ട്. പലരും എന്നോടൊപ്പം സെല്‍ഫി എടുക്കുന്നുണ്ടെന്നും റാം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് പറയുന്നത്?, പാകിസ്ഥാന് ഒരു വിമാനം പോലും നഷ്ടപ്പെട്ടിട്ടില്ല, ഇന്ത്യൻ കരസേനാ മേധാവിയുടെ റിപ്പോർട്ട് തള്ളി പാക് മന്ത്രി

സംസ്ഥാനത്തെ മദ്യവില്പന ഓൺലൈനാകുന്നു, മൊബൈൽ ആപ്പുമായി ബെവ്കോ, താത്പര്യമറിയിച്ച് സ്വിഗ്ഗി

World Elephant Day: ആഗസ്റ്റ് 12 – ലോക ആന ദിനം

അർജന്റീന ടീം സന്ദർശനം, മാധ്യമങ്ങൾ വസ്തുതകൾ മനസിലാക്കാതെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് കായികമന്ത്രി

India - USA Trade: അമേരിക്കയ്ക്ക് അതേ രീതിയിൽ മറുപടി നൽകണം, ആവശ്യം ശക്തമാകുന്നു, കേന്ദ്രമന്ത്രിസഭ വിഷയം ചർച്ച ചെയ്യുമെന്ന് സൂചന

അടുത്ത ലേഖനം
Show comments