റേഡിയോജോക്കിയുടെ കൊലപാതകം; അപ്പുണ്ണി ഒളിവിൽ താമസിച്ചത് കാമുകിയുടെ വീട്ടിൽ, ചിക്കൻപോക്സ് വില്ലനായി

അപ്പുണ്ണിക്ക് വില്ലനായത് ചിക്കൻ‌പോക്സ്

Webdunia
ബുധന്‍, 18 ഏപ്രില്‍ 2018 (09:37 IST)
കൊല്ലത്ത് റേഡിയോജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളും പൊലീസ് പിടിയിലായിരിക്കുകയാണ്. കേസിലെ പ്രധാനപ്രതികളിൽ ഒരാളായ സാത്താൻ അപ്പുണ്ണിയെന്ന കായം‌കുളം അപ്പുണ്ണിയെ പൊലീസ് കഴിഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. 
 
ക്രത്യം നടത്തിയശേഷം അപ്പുണ്ണിയും ഗൾഫിലേക്ക് കടന്നു കാണുമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ, മുഖ്യപ്രതിയായ അലിഭായിയെ അറസ്റ്റ് ചെയ്തതോടെയാണ് അപ്പുണ്ണി ചെന്നൈയിൽ ഉണ്ടെന്ന് പൊലീസിന് സൂചന ലഭിക്കുന്നത്. ചെന്നൈയിലും ആലപ്പുഴയിൽ ഉള്ള കാമുകിയുടെ വീട്ടിലുമാണ് അപ്പുണ്ണി ഒളിവിൽ താമസിച്ചിരുന്നത്.
 
കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാണ് അപ്പുണ്ണി. കായം‌കുളത്ത് നിന്നുമാണ് പൊലീസ് ഇയാളെ പൊക്കിയത്. രാജേഷിനെ കൊലപ്പെടുത്താൻ അപ്പുണ്ണി ഉപയോഗിച്ച വാളും പൊലീസ് കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ സനുവിന്റെ വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാൾ. അപ്പുണ്ണിയെ കുറിച്ച് പൊലീസിന് ഒരു വിവരവും ലഭിക്കാതെയായി. ഒളിവിൽ കഴിഞ അപ്പുണ്ണിക്ക് വില്ലനായത് ചിക്കൻ പോക്സ് ആണ്. ചിക്കൻപോക്സ് പിടിപ്പെട്ട് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് പൊലീസിന് ഇയാളെ പിടികൂടാൻ ആയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments