Webdunia - Bharat's app for daily news and videos

Install App

റംസാൻ മാസത്തിൽ മതസൌഹാർദ്ദത്തിന്റെ സന്ദേശവുമായി ഉത്തർപ്രദേശ് ജയിലിലെ ഹൈന്ദവർ

ഇസ്ലാം മതവിശ്വാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു ഇവര്‍

Webdunia
വ്യാഴം, 9 ജൂണ്‍ 2016 (15:42 IST)
റംസാൻ മാസത്തിൽ മത സൌഹാര്‍ദ്ദത്തിന്റെ സന്ദേശവുമായി ഉത്തർപ്രദേശിലെ ജയിലിലെ ഹൈന്ദവർ. തങ്ങളോടൊപ്പം ജയിലിൽ കഴിയുന്ന ഇസ്ലാം മതവിശ്വാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രീതിയിൽ ആയിരുന്നു നോമ്പു നാളുകളിലെ ഹൈന്ദവ സഹോദരങ്ങളുടെ നിലപാടുകളും.

ലോകത്താകമാനമുള്ള ഇസ്ലാം മതവിശ്വാസികളും വ്രതശുദ്ധിയുടെ നാളുകളിലൂടെ കടന്നു പോകുന്ന മാസമാണ് റംസാൻ. ചൊവ്വാഴ്ച റംസാൻ വ്രതം ആരംഭിച്ചത്. യുപിയിലെ ജില്ല ജയിലിലെ ഹൈന്ദവ സഹോദരങ്ങൾ മുസ്ലിം സഹോദരന്മാര്‍ക്ക്   ഒപ്പം വ്രതമെടുത്താണ് തങ്ങളുടെ സ്നേഹം തെളിയിച്ചത്.

ജയിലിൽ 1150 ഇസ്ലാം മത വിശ്വാസികൾ ആണ് കഴിയുന്നത്. റംസാൻ വ്രതം തുടങ്ങിയപ്പോൾ ഇവര്‍ക്കൊപ്പം ജയിലിൽ കഴിയുന്ന 65 ഹൈന്ദവരും വ്രതം പിന്തുടരുകയായിരുന്നു - ജയിലർ സതിഷ് ത്രിപാഠി പരഞ്ഞു. റംസാൻ വ്രതത്തിന്റെ ഭാഗമായി പ്രത്യേക പ്രാർത്ഥനകൾ നടത്താനുള്ള സൌകര്യവും രാവിലെ 'സെഹ് രി' ഭക്ഷണത്തിനും വൈകുന്നേരം ഇഫ്താരിനും ഉള്ള സൌകര്യവും ജയിലിൽ ഒരുക്കിയിട്ടുണ്ട്.

പാലും പഴവും മറ്റ് പലഹാരങ്ങളും തടവറയിൽ കഴിയുന്നവര്‍ക്ക് ലഭിക്കുന്നതിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments