Webdunia - Bharat's app for daily news and videos

Install App

എകെജി ഭവനില്‍ കയറി സീതാറാം യെച്ചൂരിയെ ഹിന്ദുസേന പ്രവർത്തകര്‍ ആക്രമിച്ചു; മര്‍ദ്ദനമേറ്റ ജനറൽ സെക്രട്ടറി താഴെവീണു

എകെജി ഭവനില്‍ കയറി സീതാറാം യെച്ചൂരിയെ ഹിന്ദുസേന പ്രവർത്തകര്‍ ആക്രമിച്ചു

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (16:35 IST)
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരെ കയ്യേറ്റ ശ്രമം. ഹിന്ദുസേന പ്രവർത്തകരാണ് എകെജി ഭവനില്‍ അകത്ത് കയറി യെച്ചൂരിയെ ആക്രമിച്ചത്. അക്രമികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

വൈകിട്ട് നാലു മണിക്ക് പത്രസമ്മേളനം നടത്താനായി മൂന്നാം നിലയിലെ ഹാളിലേക്ക് വരുമ്പോഴായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സഹായത്തോടെ മൂന്ന് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ യെച്ചൂരിയെ ആക്രമിച്ചത്. ആര്‍എസ്എസ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെത്തിയവര്‍ യെച്ചൂരിയെ തള്ളിയിടുകയായിരുന്നു.

കൈയേറ്റത്തിനിടെ യെച്ചൂരി താഴെ വീണതോടെ മാധ്യമ പ്രവർത്തകരും മറ്റുള്ളവരും ചേർന്ന് അദ്ദേഹത്തെ മറ്റൊരു മുറിയിലേക്കു മാറ്റി.

ആര്‍എസ്എസ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെത്തിയ ഹിന്ദുസേന പ്രവര്‍ത്തകര്‍ എകെജി ഭവനിലേക്ക് ഇരച്ചുകയറിയകയും യെച്ചൂരിക്കെതിരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നു.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം

അടുത്ത ലേഖനം
Show comments