ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 നവം‌ബര്‍ 2024 (15:54 IST)
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച 3 പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. 1976 ലെ ഭരണഘടനയുടെ 42 ആം ഭേദഗതിയിലൂടെയാണ് ഈ വാക്കുകള്‍ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി വി സഞ്ജയ് കുമാറും ചേര്‍ന്നാണ് പൊതു താല്‍പര്യ ഹര്‍ജികള്‍ തള്ളിയത്. ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്താനുള്ള അവകാശം പാര്‍ലമെന്റിനാണെന്നും ഈ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുടെയുംവിധിയുടെയും ആവശ്യമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. 
 
സോഷ്യലിസം മതേതരം എന്നിവ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നും അതിനുള്ള നയം സര്‍ക്കാര്‍ എങ്ങനെ രൂപപ്പെടുത്തുമെന്നും സുപ്രീംകോടതി വിശദീകരിച്ചു.  ഈ രണ്ടു വാക്കുകള്‍ ഭരണഘടനയില്‍ എത്രത്തോളം പ്രസക്തമാണെന്ന് മനസ്സിലാക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments