Webdunia - Bharat's app for daily news and videos

Install App

ആകെയുള്ളത് 160 കിലോ സ്വർണം, യുപിയിൽ വൻ‌ സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടിലെന്ന് ജിയോളജിക്കൾ സർവ്വേ ഓഫ് ഇന്ത്യ

Webdunia
ഞായര്‍, 23 ഫെബ്രുവരി 2020 (10:22 IST)
ഉത്തർപ്രദേശിലെ രണ്ടിടങ്ങളിലായി വൻ സ്വർണ ശേഖരം കണ്ടെത്തി എന്ന വാർത്ത തെറ്റാണ് എന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. 160 കിലോ സ്വർണ ശേഖരം മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച് സംസ്ഥാന മൈനിങ് റിപ്പോർട്ട് നൽകിയെന്നും, ഇതിൽ വ്യക്തത വരുത്തുന്നതിനായി സംസ്ഥാന മൈനിങ് വകുപ്പമ്മായി ചേർന്ന് വാർത്താ സാമ്മേളനം നടത്തത്തും എന്നും ജിഎസ്ഐ വ്യക്തമാക്കി.
 
ഉത്തർപ്രദേശിലെ സോൺഭദ്ര ജില്ലയിലെ സോൻപഹാടി, ഹാർദി എന്നിവിടങ്ങളിൽനിന്നും വൻ സ്വർണ നിക്ഷേപം കണ്ടെത്തി എന്നായിരുന്നു വാർത്തകൾ പുറത്തുവന്നിരുന്നത്. സോൻപഹാടിയിൽ 2700 ടണും, ഹാർദിൽ 650 ടണും സ്വർണ നിക്ഷേപം കണ്ടെത്തി എന്നുമായിരുന്നു വിവരങ്ങൾ. ദേശീയ വാർത്താ ഏജൻസികളും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ഉൾപ്പടെ വാർത്തകൾ പുറത്തുവിട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ സംഘര്‍ഷം അവസാനിപ്പിച്ചാല്‍ മാത്രമേ ട്രംപിന് നൊബേല്‍ സമ്മാനം ലഭിക്കുകയുള്ളുവെന്ന് ഇമ്മാനുവല്‍ മാക്രോണ്‍

പാകിസ്ഥാൻ സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്നവർ, ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു, യുഎന്നിൽ കത്തിക്കയറി ഇന്ത്യ

പലസ്തീന് രാഷ്ട്രപദവി നൽകുന്നത് ഹമാസ് ഭീകരതയെ അംഗീകരിക്കുന്നത് പോലെ, ഇസ്രായേലിനായി രംഗത്തെത്തി ട്രംപ്

ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം പാലക്കാട്

റഷ്യ വെറും കടലാസുപുലി, 3 ദിവസം കൊണ്ട് നിർത്താമായിരുന്ന യുദ്ധം മൂന്നര കൊല്ലമായിട്ടും തുടരുന്നു, പരിഹാസവുമായി ട്രംപ്

അടുത്ത ലേഖനം
Show comments