തുഷാറിന് രാജ്യസഭാ സീറ്റ് ഓഫര്‍ ചെയ്തെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ കൃഷ്ണദാസാണെന്ന് കരുതുന്നില്ല: ശ്രീധരന്‍ പിള്ള

Webdunia
ബുധന്‍, 21 മാര്‍ച്ച് 2018 (17:27 IST)
ബിഡി‌ജെ‌എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ബി ജെ പി നേതാവും ചെങ്ങന്നൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ പി എസ് ശ്രീധരന്‍ പിള്ള. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
 
തുഷാറിന് രാജ്യസഭാ സീറ്റ് നല്‍കുന്നതായുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണ്. അത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പി കെ കൃഷ്ണദാസാണെന്ന് കരുതുന്നില്ലെന്നും ശ്രീധരന്‍‌പിള്ള പറഞ്ഞു. 
 
നിലവില്‍ ബി ഡി ജെ എസുമായുള്ള തര്‍ക്കങ്ങള്‍ എത്രയും വേഗം പരിഹരിക്കും. ബി ഡി ജെ എസിന് നല്‍കിയിട്ടുള്ള ഉറപ്പുകള്‍ പാലിക്കും. ചില സാങ്കേതിക തടസങ്ങള്‍ മാത്രമാണ് അതിനുള്ളത് - ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
 
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തുഷാറിനെ വെട്ടിയാണ് വി മുരളീധരന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ബി ജെ പിയുടെ അവഗണനകള്‍ക്കെതിരെ തുഷാര്‍ നേരിട്ടുതന്നെ രംഗത്തെത്തുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹിന്ദുക്കളുടെ വീട്ടിൽ പെണ്മക്കളെ വിടരുത്, അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയോടിക്കണം: പ്രജ്ഞ സിംഗ്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

അടുത്ത ലേഖനം
Show comments