Webdunia - Bharat's app for daily news and videos

Install App

ഗുര്‍മീതിന് പത്മശ്രീ വേണം? 4000ലധികം ശുപാര്‍ശ കണ്ട് കണ്ണുതള്ളി ആഭ്യന്തര മന്ത്രാലയം!

പത്മശ്രീയ്ക്ക് ഗുര്‍മീത് യോഗ്യനോ?

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (12:15 IST)
ബലാത്സംഗക്കേസില്‍ ജയിലില്‍ അകപ്പെട്ട ഗുര്‍മീത് സിങിന് ലഭിച്ചത് നാലായിരത്തിലധികം പത്മ ആവാര്‍ഡ് ശുപാര്‍ശകള്‍. പത്മശ്രീ നല്‍കുന്നതിന് ഈ വര്‍ഷം ആകെ ലഭിച്ചത് 18,768 ശുപാര്‍ശകളാണ്. ഇതില്‍ ഏറ്റവും അധികം ഗുര്‍മീതിനാണ്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
പീഡനക്കേസിലെ കോടതി വിധി വരുന്നതിനു മുമ്പാണ് നാമനിര്‍ദേശങ്ങള്‍ ലഭിച്ചതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷം ഒരു ശുപാര്‍ശ പോലും ഗുര്‍മീതിന് ലഭിച്ചിട്ടില്ല. ഇതിനു കണക്കു വീട്ടിയതാണ് ഇത്തവണയെന്നാണ് കരുതുന്നത്. ദേര ആസ്ഥാനം നിലനില്‍ക്കുന്ന സ്ഥലത്ത് നിന്നുമാണ് കൂടുതലും ലഭിച്ചത്.
 
പത്മ ശുപാര്‍ശകള്‍ എല്ലാം തന്നെ ഗുര്‍മീത് അനുയായികളാണ് അയച്ചിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നും സുര്‍സയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ശുപാര്‍ശകള്‍ പോയിരിക്കുന്നത്. രാജ്യത്തെ തന്നെ ഞെട്ടിച്ച വിധിയായിരുന്നു ഗുര്‍മീതിനും പ്രത്യേക സിബിഐ കോടതി വിധിച്ചത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments