Webdunia - Bharat's app for daily news and videos

Install App

തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു ‍; മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍

കള്ളന്‍മാര്‍ പൊലീസ് ആയാല്‍ എങ്ങനെ; ഒന്ന് ശ്രമിച്ച് നോക്കിയതാ..പക്ഷേ

Webdunia
വെള്ളി, 9 ജൂണ്‍ 2017 (12:49 IST)
പണത്തിനുവേണ്ടി പ്രതിയെ തട്ടിക്കൊണ്ടുപോയ മൂന്നു പൊലീസുകാരെ അറസ്റ്റ് ചെയ്തു.
ബിഹാറിലെ മുസഫര്‍പുര്‍ അഹിയപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ സംഭവം. സര്‍വേഷ് കുമാര്‍ സി്, സഞ്ജിത് കുമാര്‍, എംഡി അക്ബര്‍ എന്നിവരാണ് അറസ്റ്റിലായത്. അതില്‍ എംഡി അക്ബര്‍ ജില്ലാ പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് ആണ്.
 
മക്‌സുദ്പുര്‍ ഗ്രാമത്തിലെ ശശി കുമാറിനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. ഒരു എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് വിവേക് കുമാര്‍ സഹായം നല്‍കിയതായി ആരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. പിന്നീട് വീട്ടുകാരെ വിളിച്ച് 3 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയാല്‍ കേസില്‍നിന്നും ഒഴിവാക്കാമെന്നും വാഗ്ദാനം ചെയ്തു.
 
എന്നാല്‍, വിവേക് കുമാറിന്റെ പിതാവ് ഉമേഷ് യാദവ് പൊലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടുകയും ചെയ്തു. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസുകാരുടെ സഹായികളായ അഞ്ചുപേര്‍ ഓടി രക്ഷപ്പെട്ടിരുന്നു.

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

Kerala Weather: അതീവ ജാഗ്രതയുടെ മണിക്കൂറുകള്‍; പെരുംമഴയ്ക്കു സാധ്യത, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ടയില്‍ ഹോം നഴ്സിന്റെ മര്‍ദ്ദനമേറ്റ അല്‍ഷിമേഴ്സ് രോഗി മരിച്ചു

അടുത്ത ലേഖനം
Show comments