Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താവിനെയും മകളെയും ഇഷ്ടികകൊണ്ട് തലക്കടിച്ച് കൊല്ലുന്നത് നോക്കി നിന്നു, മകനെ കൊല്ലട്ടെയെന്ന കാമുകന്റെ ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി ഇങ്ങനെ !

മാതൃത്വത്തിന് ശാപമായ ഒരു സ്ത്രീ

Webdunia
ശനി, 29 ഏപ്രില്‍ 2017 (14:35 IST)
ഭര്‍ത്താവിനെയും മകളെയും കണ്‍‌മുന്നിലിട്ട് ഇഷ്ടികകൊണ്ട് തലക്കടിച്ച് കാമുകന്‍ കൊന്നു. ഈ രണ്ടു കൊലപാതകങ്ങളും നേരിട്ടുകണ്ട ഇവരുടെ മകന്‍ ആരുഷിനെ കൊല്ലാന്‍ ശ്രമിക്കവേ അത് നിങ്ങളുടെ മകനാണെന്ന ആ അമ്മയുടെ ഉത്തരത്തില്‍ അയാള്‍ കൊലപാതകത്തില്‍ നിന്നും പിന്തിരിഞ്ഞു. 
 
രണ്ടു മക്കളുടെ അമ്മയായ ഒരു സ്ത്രീ കാമുകനുമായി ചേര്‍ന്ന് നടത്തിയ ഈ പ്രവര്‍ത്തി ഉത്തര്‍ പ്രാദേശിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വിവേക് പ്രതാപ് സിങ്ങിനെയും ( 35 ), മകളെയുമാണ് ( 8 ) ഭാര്യ സുഷമാ സിങ്ങും കാമുകന്‍ ഡബ്ള്യൂ സിങ്ങും ചേര്‍ന്ന് കൊലചെയ്യുകയായിരുന്നു.
 
സുഷിമയം കൊല്ലപ്പെട്ട വിവേക് പ്രതാപുമായി വിവാഹം നടക്കുന്നതിന്റെ മുന്‍പേ തുടങ്ങിയ ബന്ധമായിരുന്നു സുഷമയും ഡബ്ള്യൂ സിങ്ങും തമ്മില്‍. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത അവസരം നോക്കി ഇയാള്‍ സ്ഥിരമായി വീട്ടില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈ വിവരം ഭര്‍ത്താവിന്റെ ചെവിയിലെത്തിയതോടെയാണ് കൊലപാതകത്തിന് വഴി തെളിയിച്ചത്.
 
രണ്ടു കൊലപാതകങ്ങളും നേരിട്ടുകണ്ട ആരുഷ് പൊലീസിന് നല്‍കിയ മൊഴിയിലാണ് കൊലപാതകത്തിന്റെ മുഴുവന്‍ ചുരുളും അഴിഞ്ഞത്. കൊലപാതകം നടത്തിയ ശേഷം അമ്മയാണ് തറയില്‍വീണ രക്തമെല്ലാം തുടച്ചുകളഞ്ഞതെന്ന് പരസ്യമായി ആരുഷ് വിളിച്ചുപറഞ്ഞത് എല്ലാവരെയും അത്ഭുതരാക്കിയിരുന്നു. തുടന്ന് പൊലീസ് കേസെടുത്തു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം: വിജിലൻസ് കമ്മിറ്റി നിർദ്ദേശം

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫോണിലൂടെ സിസേറിയന്‍ നടത്തി; ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരട്ട കുട്ടികള്‍ മരിച്ചു

ക്ഷേത്ര പരിസരത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം; ജൂണ്‍ 18ന് ക്ലാസ്സുകള്‍ ആരംഭിക്കും

പ്രശ്‌നപരിഹാരത്തിന് സൈനിക നടപടികളല്ല മാര്‍ഗം: ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

അടുത്ത ലേഖനം
Show comments