Webdunia - Bharat's app for daily news and videos

Install App

ലിംഗ വിവേചനത്തിന്റെ പേരില്‍ പുരുഷന്മാര്‍ ആത്മഹത്യ ചെയ്തതായി തനിക്കറിയില്ല: മേനക ഗാന്ധിയുടെ പരാമര്‍ശം വിവാദത്തില്‍

ലിംഗ വിവേചനത്തിന്റെ പേരില്‍ പുരുഷന്മാര്‍ ആത്മഹത്യ ചെയുന്നത് മോശമല്ലേ?

Webdunia
ശനി, 1 ജൂലൈ 2017 (09:23 IST)
സ്ത്രീപക്ഷ നിയമങ്ങള്‍ മൂലം പുരുഷന്മാര്‍ ആത്മഹത്യ ചെയ്തതായി തനിക്കറിയില്ലെന്ന മേനക ഗാന്ധിയുടെ പരാമര്‍ശം വിവാദത്തില്‍. സ്ത്രീകള്‍ കാരണമോ, സ്ത്രീപക്ഷ നിയമങ്ങള്‍ മൂലമോ പുരുഷന്മാരുടെ ആത്മഹത്യ  തടയാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മേനക. 
 
എന്നാല്‍ ലിംഗ വിവേചനത്തിന്റെ പേരില്‍ പുരുഷന്മാര്‍ ആത്മഹത്യ ചെയ്തതായി തനിക്കറിയില്ലെന്നായിരുന്നു മേനകയുടെ മറുപടി. ഇത്തരത്തില്‍ ഒരു കേസു പോലും ശ്രദ്ദയില്‍പ്പെട്ടിട്ടില്ലെന്നും ഒരു പ്രശ്‌നം വരുമ്പോള്‍ എന്തിന് ആത്മഹത്യ ചെയ്യുന്നു. പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും. പുരുഷന്മാരെ അവഗണിച്ചല്ല സംസാരിച്ചതെന്നും മേനക പറഞ്ഞു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Russia vs Ukraine: അപ്രതീക്ഷിതം!, യുക്രെയ്നെ കടന്നാക്രമിച്ച് റഷ്യ, 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചു

Kerala Wind Alert: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിയ്ക്കും, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദേശം

തിരുവാതിര ഞാറ്റുവേലയുടെ മഹത്വവും പാരമ്പര്യവും

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

അടുത്ത ലേഖനം
Show comments