Webdunia - Bharat's app for daily news and videos

Install App

ഹില്‍പ്പാലസ് തൃപ്പൂണിത്തുറയുടെ മഹിമ

Webdunia
അമ്പത്തിരണ്ട് ഏക്കറില്‍ അതിമനോഹരമായ ഭൂപ്രകൃതിയില്‍ സ്ഥിതി ചെയ്യുന്ന തൃപ്പൂണിത്തുറ കൊട്ടാരം പുരാവസ്തു പ്രേമികളുടെ പറുദീസയാണ്. കൊച്ചി രാജവംശത്തിന്‍റെ പ്രൗഡിയും പ്രതാപവും വിളിച്ചറിയിക്കുന്ന കൊട്ടാരം വിശിഷ്ട രാജചിഹ്നങ്ങളുടെ കലവറയാണ്. രാജസിംഹാസനവും, കിരീടവും, പുരാതന ചിത്രങ്ങളും കഴിഞ്ഞുപോയ രാജപ്രതാപത്തെ അനുസ്മരിപ്പിക്കുന്നു.

എ.ഡി. 1865ല്‍ പണികഴിപ്പിച്ച കൊട്ടാരം ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമാണ്. ഇവിടെ കളിമണ്ണില്‍ തീര്‍ത്ത ഇരുന്നൂറോളം ജപ്പാന്‍ പൂപ്പാത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ശിലായുഗത്തിലുപയോഗിച്ചിരുന്ന കല്ലായുധങ്ങള്‍, തൊപ്പിക്കല്ല്, തടിയിലുള്ള ക്ഷേത്ര മാതൃകകള്‍, മൊഹഞ്ചദാരോ-ഹാരപ്പന്‍ സംസ്കൃതിയുടെ ബാക്കി പത്രങ്ങള്‍ ഇവ തൃപ്പൂണിത്തുറ കൊട്ടാരത്തിലേയ്ക്ക് പുരാവസ്തുപ്രേമികളെ ആകര്‍ഷിക്കുന്നു.

എങ്ങനെ എത്തിച്ചേരാം.

എറണാകുളം നഗരത്തില്‍ നിന്ന് 13 കി.മീ റോഡുമാര്‍ഗ്ഗം സഞ്ചരിച്ചാല്‍ തൃപ്പൂണിത്തുറ ഹില്‍പാലസിലെത്താം.

സന്ദര്‍ശന സമയം

രാവിലെ : ഒന്‍പത് മണി മുതല്‍ 12.30 വരെ
വൈകിട്ട്: രണ്ട് മണിമുതല്‍ 4.30 വരെ
ഒഴിവു ദിവസം : തിങ്കള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

Show comments