Webdunia - Bharat's app for daily news and videos

Install App

പത്തനംതിട്ടയില്‍ ആര് ജയിക്കുമെന്ന് പിന്നീട് പറയാം: പി സി ജോര്‍ജ്

Webdunia
വെള്ളി, 11 ഏപ്രില്‍ 2014 (11:07 IST)
PRO
പത്തനംതിട്ടയില്‍ ആര് ജയിക്കുമെന്ന് പിന്നീട് പറയാമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. മണ്ഡലത്തില്‍ യു ഡി എഫിന്‍റെ പ്രചാരണം പാളിയെന്നും പി സി ജോര്‍ജ് പറഞ്ഞു. ആത്മാര്‍ഥമായ പരിശ്രമം താഴേത്തട്ടില്‍ ഉണ്ടായില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

പത്തനംതിട്ടയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി അവസാന നിമിഷം വരെ ആറന്‍‌മുള വിമാനത്താവളത്തെ അനുകൂലിച്ചാണ്‌ സംസാരിച്ചത്‌. യു ഡി എഫ്‌ പ്രചാരണം പാളി. യഥാസമയം ബൂത്തുകമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കാന്‍ കഴിഞ്ഞില്ല. താഴേത്തട്ടില്‍ കാര്യമായ പരിശ്രമം ഉണ്ടായില്ല. എ കെ ആന്‍റണിയുടെ സന്ദര്‍ശനത്തിനു ശേഷമാണ്‌ പത്തനംതിട്ടയില്‍ നില അല്‍പ്പം മെച്ചമായത്. ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ആത്മാര്‍ഥമായി പരിശ്രമിച്ചെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പി സി ജോര്‍ജ് പറഞ്ഞു.

മുന്‍ കോണ്‍ഗ്രസ് നേതാവ് പീലിപ്പോസ് തോമസ് ആണ് പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. എം ടി രമേശ് ആണ് ബി ജെ പി സ്ഥാനാര്‍ത്ഥി.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

Show comments