Webdunia - Bharat's app for daily news and videos

Install App

സാബിര്‍ അലിയെ പാര്‍ട്ടിയിലെടുത്തതില്‍ ആര്‍എസ്എസിന് കടുത്ത എതിര്‍പ്പ്

Webdunia
ശനി, 29 മാര്‍ച്ച് 2014 (14:23 IST)
PTI
PTI
ജെഡിയു നേതാവായിരുന്ന സാബിര്‍ അലിയെ പാര്‍ട്ടിയിലെടുത്തതില്‍ ആര്‍എസ്എസിന് കടുത്ത എതിര്‍പ്പ്. സാബിര്‍ അലിക്ക് അംഗത്വം കൊടുത്തത് പാര്‍ട്ടിയില്‍ കടുത്ത എതിര്‍പ്പുണ്ടാക്കിയിട്ടുണ്ടെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ട്വീറ്റ് ചെയ്തു. തീരുമാനത്തില്‍ ജനങ്ങള്‍ക്കും കേഡര്‍മാര്‍ക്കുമുള്ള എതിര്‍പ്പ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാബിര്‍ അലിയെ ബിജെപിയിലെടുത്തതിനെതിരേ മുതിര്‍ന്ന നേതാവ് മുഫ്താര്‍ അബ്ബാസ് നഖ്‌വി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തീവ്രവാദിയായ യാസിന്‍ ഭട്കലിന്റെ സുഹൃത്ത് ബിജെപിയില്‍ ചേര്‍ന്നുവെന്നായിരുന്നു സാബിര്‍ അലിയെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള നഖ്‌വിയുടെ പ്രതികരണം. അധികം വൈകാതെ ദാവൂദ് ഇബ്രാഹിമിനും പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയാലും അത്ഭുതപ്പെടാനില്ലെന്നും നഖ്‌വി പറയുന്നു. ജസ്വന്ത് സിംഗ് ലാല്‍മുനി ചൗബെയും ഉയര്‍ത്തിയ കലാപത്തിന് പിന്നാലെയാണ് ബിജെപി നേതൃത്വത്തിനെതിരേ മുതിര്‍ന്ന നേതാവ് മുഫ്താര്‍ അബ്ബാസ് നഖ്‌വിയുടെ കലാപം.

ഇതിനിടെ തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം വിടാന്‍ തയാറാണെന്ന് സാബിര്‍ അലി പറഞ്ഞു. യാസിന്‍ ഭട്കലുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനും അദ്ദേഹം വെല്ലുവിളിച്ചു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Narendra Modi: എസ്-400 തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു മോദിയുടെ മറുപടി ഫോട്ടോയിലൂടെ !

ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷം എത്തി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

ബൈക്ക് യാത്രയ്ക്കിടെ ഹൃദയാഘാതം; പിന്‍സീറ്റിലിരുന്ന 31കാരന്‍ തെറിച്ചുവീണു

ആലപ്പുഴയില്‍ 12 വയസുകാരിയുള്‍പ്പെടെ നിരവധിപേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍; ആശങ്കയില്‍ നാട്ടുകാര്‍

അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍

Show comments