ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്‍റെ വിപുലനമായ അയിത്തക്കുറ്റനിയമം

സുബിന്‍ ജോഷി
തിങ്കള്‍, 20 ജനുവരി 2020 (16:21 IST)
1955 ജൂണില്‍ നിലവില്‍വന്നെങ്കിലും ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്‍റെ വിപുലനമാണ് ഇത്.
 
1. മതം, വംശം, ജാതി, ലിംഗം, എന്നിവയെയോ അവയില്‍ ഏതെങ്കിലുമോ മാത്രം കാരണമാക്കി, സ്റ്റേറ്റ് യാതൊരു പൗരനോടും വിവേചനം കാണിക്കുവാന്‍ പാടുളതല്ല.
 
2. ഒരു പൗരനും മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം, എന്നിവയേയോ അവയില്‍ ഏതിനെയെങ്കിലുമോ മാത്രം കാരണമാക്കി.
 
കടകള്‍, പൊതു ഭോജനശാലകള്‍, ഹോട്ടലുകള്‍, പൊതു വിനോദ സ്ഥലങ്ങള്‍ എന്നിവയിലേക്കുളള പ്രവേശത്തേയോ പൂര്‍ണ്ണമായോ ഭാഗികമായോ സ്റ്റേറ്റിന്‍റെ പണം കൊണ്ടു സംരക്ഷിക്കപ്പെടുന്നവയോ പൊതുജനങ്ങളുടെ ഉപയോഗത്തിനായി സമര്‍പ്പിക്കപ്പെടുന്നവയോ ആയ കിണറുകള്‍, കുളങ്ങള്‍, സ്നാനഘട്ടങ്ങള്‍, റോഡുകള്‍, പൊതുഗമ്യസ്ഥലങ്ങള്‍ എന്നിവയുടെ ഉപയോഗത്തെയോ സംബന്ധിച്ച് യാതൊരു അവശതയ്ക്കോ ബാധ്യതയ്ക്കോ നിയന്ത്രണത്തിനോ ഉപാധിക്കോ വിധേയനാകുന്നതല്ല.
 
3. ഈ അനുഛേദത്തിലെ യാതൊന്നും സ്ത്രികള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഏതെങ്കിലും പ്രത്യേക വ്യവസ്ഥ ഉണ്ടാക്കുന്നതില്‍ സ്റ്റേറ്റിനെ തടയുന്നതല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല : ഹൈക്കോടതി

അഫ്ഗാനിസ്താനിൽ പാകിസ്താൻ വ്യോമാക്രമണം; ഏഴ് ഭീകര ക്യാമ്പുകൾ തകർത്തു — കുട്ടികൾ ഉൾപ്പെടെ നിരവധി മരിച്ചതായി കാബൂൾ

Kerala Rain : കൊടുംചൂടിൽ ആശ്വാസമായി വേനൽമഴ : മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മുന്‍ഗണനാ കാര്‍ഡിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 വരെ സമര്‍പ്പിക്കാം

വേളി ബീച്ചില്‍ കൈകള്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു; അന്വേഷണം ആരംഭിച്ചു

അടുത്ത ലേഖനം