ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്‍റെ വിപുലനമായ അയിത്തക്കുറ്റനിയമം

സുബിന്‍ ജോഷി
തിങ്കള്‍, 20 ജനുവരി 2020 (16:21 IST)
1955 ജൂണില്‍ നിലവില്‍വന്നെങ്കിലും ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്‍റെ വിപുലനമാണ് ഇത്.
 
1. മതം, വംശം, ജാതി, ലിംഗം, എന്നിവയെയോ അവയില്‍ ഏതെങ്കിലുമോ മാത്രം കാരണമാക്കി, സ്റ്റേറ്റ് യാതൊരു പൗരനോടും വിവേചനം കാണിക്കുവാന്‍ പാടുളതല്ല.
 
2. ഒരു പൗരനും മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം, എന്നിവയേയോ അവയില്‍ ഏതിനെയെങ്കിലുമോ മാത്രം കാരണമാക്കി.
 
കടകള്‍, പൊതു ഭോജനശാലകള്‍, ഹോട്ടലുകള്‍, പൊതു വിനോദ സ്ഥലങ്ങള്‍ എന്നിവയിലേക്കുളള പ്രവേശത്തേയോ പൂര്‍ണ്ണമായോ ഭാഗികമായോ സ്റ്റേറ്റിന്‍റെ പണം കൊണ്ടു സംരക്ഷിക്കപ്പെടുന്നവയോ പൊതുജനങ്ങളുടെ ഉപയോഗത്തിനായി സമര്‍പ്പിക്കപ്പെടുന്നവയോ ആയ കിണറുകള്‍, കുളങ്ങള്‍, സ്നാനഘട്ടങ്ങള്‍, റോഡുകള്‍, പൊതുഗമ്യസ്ഥലങ്ങള്‍ എന്നിവയുടെ ഉപയോഗത്തെയോ സംബന്ധിച്ച് യാതൊരു അവശതയ്ക്കോ ബാധ്യതയ്ക്കോ നിയന്ത്രണത്തിനോ ഉപാധിക്കോ വിധേയനാകുന്നതല്ല.
 
3. ഈ അനുഛേദത്തിലെ യാതൊന്നും സ്ത്രികള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഏതെങ്കിലും പ്രത്യേക വ്യവസ്ഥ ഉണ്ടാക്കുന്നതില്‍ സ്റ്റേറ്റിനെ തടയുന്നതല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചു; സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചുകയറി 16 കാരൻ മരിച്ചു

നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

പന്തളം കൊട്ടാരത്തില്‍ നിന്ന് കാണാതായ കണിപ്പൊന്നിനെ കണ്ടെത്തി; മുളക്കുഴ സ്വദേശി കുറ്റം സമ്മതിച്ചു

ആന്‍ഡമാന്‍ കടലില്‍ ബോട്ട് മുങ്ങി, കുട്ടികളടക്കം 250 പേരെ കാണാതായതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം