ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്‍റെ വിപുലനമായ അയിത്തക്കുറ്റനിയമം

സുബിന്‍ ജോഷി
തിങ്കള്‍, 20 ജനുവരി 2020 (16:21 IST)
1955 ജൂണില്‍ നിലവില്‍വന്നെങ്കിലും ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്‍റെ വിപുലനമാണ് ഇത്.
 
1. മതം, വംശം, ജാതി, ലിംഗം, എന്നിവയെയോ അവയില്‍ ഏതെങ്കിലുമോ മാത്രം കാരണമാക്കി, സ്റ്റേറ്റ് യാതൊരു പൗരനോടും വിവേചനം കാണിക്കുവാന്‍ പാടുളതല്ല.
 
2. ഒരു പൗരനും മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം, എന്നിവയേയോ അവയില്‍ ഏതിനെയെങ്കിലുമോ മാത്രം കാരണമാക്കി.
 
കടകള്‍, പൊതു ഭോജനശാലകള്‍, ഹോട്ടലുകള്‍, പൊതു വിനോദ സ്ഥലങ്ങള്‍ എന്നിവയിലേക്കുളള പ്രവേശത്തേയോ പൂര്‍ണ്ണമായോ ഭാഗികമായോ സ്റ്റേറ്റിന്‍റെ പണം കൊണ്ടു സംരക്ഷിക്കപ്പെടുന്നവയോ പൊതുജനങ്ങളുടെ ഉപയോഗത്തിനായി സമര്‍പ്പിക്കപ്പെടുന്നവയോ ആയ കിണറുകള്‍, കുളങ്ങള്‍, സ്നാനഘട്ടങ്ങള്‍, റോഡുകള്‍, പൊതുഗമ്യസ്ഥലങ്ങള്‍ എന്നിവയുടെ ഉപയോഗത്തെയോ സംബന്ധിച്ച് യാതൊരു അവശതയ്ക്കോ ബാധ്യതയ്ക്കോ നിയന്ത്രണത്തിനോ ഉപാധിക്കോ വിധേയനാകുന്നതല്ല.
 
3. ഈ അനുഛേദത്തിലെ യാതൊന്നും സ്ത്രികള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഏതെങ്കിലും പ്രത്യേക വ്യവസ്ഥ ഉണ്ടാക്കുന്നതില്‍ സ്റ്റേറ്റിനെ തടയുന്നതല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

New Year Wishes in Malayalam: പുതുവത്സരാശംസകള്‍ മലയാളത്തില്‍

നിര്‍ബന്ധിത മതപരിവര്‍ത്തനം; മഹാരാഷ്ട്രയില്‍ മലയാളി പുരോഹിതനും ഭാര്യയും ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍

ശബരിമല സ്ത്രീ പ്രവേശന കേസില്‍ ഒന്‍പതംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാന്‍ സുപ്രീംകോടതി

വീടുകള്‍ക്ക് പുറത്തെ തൂണുകളില്‍ ചുവന്ന പാടുകള്‍; സിസിടിവി ദൃശ്യങ്ങളില്‍ മുഖംമൂടി ധരിച്ച സംഘം, പിന്നീട് നടന്നത് വന്‍ ട്വിസ്റ്റ്

അതെന്താ സംശയം, മുഷ്ടി ചുരുട്ടി പറയുന്നു, മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരും : വെള്ളാപ്പള്ളി

അടുത്ത ലേഖനം