രാജ്യത്തിന്റെ സൈനിക ശക്തിയെ ചോദ്യം ചെയ്‌ത പത്താന്‍കോട്ട് ഭീകരാക്രമണം

സൈനിക ശക്തിയെ ചോദ്യം ചെയ്‌ത് പത്താന്‍കോട്ട് ഭീകരാക്രമണം

Webdunia
തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (20:35 IST)
2016 രാജ്യത്തെ നടുക്കിയെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പത്താന്‍കോട്ട് വ്യോമതാവളത്തിലേത്. ജനുവരി 2ന് മിലിറ്ററി എയര്‍ബേസിലുണ്ടായ ആക്രമണത്തില്‍ 7 സൈനിക ഉദ്യോഗസ്ഥരും 5 ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആസ്ഥാനമാക്കിയുള്ള ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദായിരുന്നു.

മൂന്ന് ദിവസം നീണ്ടു നിന്ന ഭീകരാക്രമണത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തു. ജയ്ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ്  അസര്‍, സഹോദരന്‍ എംഎ റൗഫ് അസ്ഗര്‍, ലോഞ്ചിംഗ് കമാന്‍ഡര്‍ ഷാഹിദ് ലത്തീഫ്, പ്രധാന നേതാക്കളിലൊരാളായ കാഷിഫ് ജാന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കുറ്റപത്രം.

പത്താന്‍കോട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ജനുവരി രണ്ടിന് മസൂദ്  അസര്‍ വീഡിയോ പുറത്തു വിട്ടിരുന്നു. ആക്രമണത്തിന്റെ സൂത്രധാരകരെന്ന് സംശയിക്കുന്നവരുടെ ഫേസ്‌ബുക്കിലെ ഐപി വിലാസങ്ങളാണ് എന്‍ഐഎക്ക് ലഭിച്ചത്. ഇത് പാക്കിസ്ഥാനിലെ ഐപി വിലാസങ്ങളാണ്.

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഗിയായ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം; കെഎസ്ആര്‍ടിസി കണ്ടക്ടറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി

നെതന്യാഹു പ്രധാനമന്ത്രിയായില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇസ്രയേല്‍ ഇന്ന് നിലനില്‍ക്കില്ലായിരുന്നു: ഡൊണാള്‍ഡ് ട്രംപ്

Fact Check: എംഎല്‍എമാര്‍ക്കു വാടക അലവന്‍സ് ഉണ്ടോ? ബിജെപി പ്രചരണം പൊളിയുന്നു

ലോകത്തിലെ ഏറ്റവും ശക്തമായ സൈനികരുടെ പട്ടിക പുറത്തിറങ്ങി: പട്ടികയില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത്, ഇന്ത്യയുടെ സ്ഥാനം ഇതാണ്

സഖാവ് പറഞ്ഞു, താനൊപ്പിട്ടു; എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതെന്ന് വിജയകുമാറിന്റെ മൊഴി

അടുത്ത ലേഖനം
Show comments