മാര്‍പാപ്പ ഇടപെട്ടു; അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു

Webdunia
ശനി, 2 ജനുവരി 2016 (18:29 IST)
അമേരിക്കൻ സന്ദർശനത്തിന്‌ മുന്നോടിയായി ക്യൂബയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയത് വാര്‍ത്താപ്രാധാന്യം നിറഞ്ഞതായിരുന്നു. 1998ല്‍ ജോണ്‍ പോള്‍ രണ്ടാമന് ശേഷം ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ വിപ്ലവങ്ങളുടെ നാട്ടിലെത്തിയത്.
ഈ സന്ദര്‍ശനത്തിലൂടെ അരനൂറ്റാണ്ടിന്‌ ശേഷം യുഎസ്‌ -ക്യൂബ ബന്ധം പുനഃസ്ഥാപിക്കുന്നതിന്‌ മാർപാപ്പ നിർണായക പങ്ക്‌ വഹിക്കുകയും ചെയ്‌തു.

രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ അമേരിക്കയോടും ക്യൂബയോടും മാർപാപ്പ ആവശ്യപ്പെടുകയും ചെയ്‌തു. ഹവാനയിലെ ജോസ്‌ മാർതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മാർപാപ്പയെ ക്യൂബൻ പ്രസിഡന്റ്‌ റൗൾ കാസ്ട്രോ സ്വീകരിക്കുകയായിരുന്നു.

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

Show comments