വിമാനം വെടിവെച്ചിട്ട സംഭവം; റഷ്യ തുര്‍ക്കി ബന്ധം താറുമാറായി

Webdunia
ശനി, 2 ജനുവരി 2016 (18:40 IST)
വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന കാരണത്താല്‍ റഷ്യന്‍ പോര്‍വിമാനത്തെ തുര്‍ക്കി വെടിവെച്ച് വീഴ്ത്തിയതോടെയാണ് പുതിയ സംഭവവികാസങ്ങള്‍ ഉടലെടുത്തത്. 2015 ന്റെ അവസാനത്തോടെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ വാര്‍ത്തയായിരുന്നു ഇത്. സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് റഷ്യയുടെ സു-24 വിമാനത്തെയാണ് തുര്‍ക്കി ആക്രമിച്ചത്. സിറിയയുടെ വടക്കന്‍ മേഖലയായ ലതാകിയ പ്രവിശ്യയിലാണ് വിമാനം തകര്‍ന്ന് വീണത്. ഇതോടെ റഷ്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ഉലയുകയും ചെയ്‌തു.

വിമാനം വെടിവിച്ചിട്ടതോടെ റഷ്യ തുര്‍ക്കിയുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും അവസാനിപ്പിക്കുകയും ചെയ്‌തു. സാമ്പത്തികവും വാണിജ്യവുമായുള്ള എല്ലാവിധ സഹകരണവും നിര്‍ത്തലാക്കിയതോടെ തുര്‍ക്കി സമ്മര്‍ദ്ദത്തിലാകുകയും റഷ്യയോട് മാപ്പ് പറയുകയും ചെയ്‌തു. എന്നാല്‍ റഷ്യ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്‌തു.

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

V.D.Satheesan: വി.ഡി.സതീശൻ മുഖ്യമന്ത്രി, പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

Show comments