Webdunia - Bharat's app for daily news and videos

Install App

കോവളം, തെക്കിന്‍റെ സ്വര്‍ഗം

Webdunia
കോവളം ബീച്ച് സന്ദര്‍ശിക്കാത്ത വിനോദ സഞ്ചാരികളുണ്ടാവില്ല. കോവളത്ത് ഒരു തവണ വരുന്ന വിദേശ സഞ്ചാരി വീണ്ടും ഇവിടെയെത്തുന്നതില്‍ അത്ഭുതമില്ല. ശാന്തമായ കടലും നൈസര്‍ഗ്ഗിക സൌന്ദര്യവുമാണ്‌ ഈ തീരത്തിന്‍റെ ആകര്‍ഷണം.

മനോഹരമായ വെള്ള മണല്‍നിറഞ്ഞ ബീച്ചിലെ ചന്ദ്രികയില്‍ എല്ലാം മറന്നിരിക്കുന്ന സഞ്ചാരികള്‍ തന്നെയാണ് ഇവിടം തെക്കിന്‍റെ സ്വര്‍ഗം എന്ന് വിശേഷിപ്പിച്ചത്. ശാന്തമായ കടല്‍ നീന്താനുള്ള പ്രലോഭനം തരും.

ഗ്രാമീണത ചേര്‍ന്നു നില്‍ക്കുന്ന ഇടമായതിനാല്‍ സഞ്ചാരികള്‍ക്ക് നാളീകേരവും കരിക്കും മറ്റും ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാവില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസം ലഭ്യമാക്കാനും കോവളത്ത് പ്രശ്നമുണ്ടാവില്ല. ഇതിനായി ഒരു നിര റിസോര്‍ട്ടുകള്‍ തന്നെ ഇവിടുണ്ട്.

സൂ‍ര്യ സ്നാനം, മസാജ് പാര്‍ലറുകള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍ എന്നിവയും കോവളത്തിന്‍റെ ആകര്‍ഷണത്തിന് മാറ്റു കൂട്ടുന്നു.

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തിലെ എല്ലാ മാസങ്ങളിലും വിനോദ സഞ്ചാരികള്‍ എത്താറുണ്ടെങ്കിലും സെപ്തംബര്‍ മുതല്‍ മെയ് വരെയാണ് ഏറ്റവും നല്ല സീസണായി കണക്കാക്കുന്നത്.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാനില്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു

രാജ്യത്ത് ആദ്യം; ക്യാഷ്‌ലസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പഞ്ചാബ്, 10 ലക്ഷത്തിന്റെ ചികിത്സ

Nipah Virus: നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാല് ജില്ലകളിലായി 498 പേര്‍

നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും ജനപ്രീതി എനിക്ക് തന്നെ, സർവേ ഫലം ഷെയർ ചെയ്ത് ശശി തരൂർ

Show comments