Webdunia - Bharat's app for daily news and videos

Install App

ധോണിയെ വഞ്ചിച്ചതാര് ?; ഇന്ത്യന്‍ നായകന് നഷ്‌ടമായത് 20കോടി!

2013 ഡിസംബറിലാണ് ഓസീസ് കമ്പനിയുമായി ധോണി കരാര്‍ ഉണ്ടാക്കിയത്

Webdunia
വെള്ളി, 15 ജൂലൈ 2016 (20:03 IST)
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്പനി വഞ്ചിച്ചതായി റിപ്പോര്‍ട്ട്. താരവുമായി സ്‌പാര്‍ട്ടന്‍ സ്‌പോര്‍സ്‌സ് എന്ന കമ്പനി കരാര്‍ ഉണ്ടാക്കിയിരുന്നുവെന്നു. ഇതുവഴി ലഭിക്കേണ്ടിയിരുന്ന ഇരുപത് കോടി രൂപ ഓസീസ് കമ്പനി നല്‍കിയില്ല എന്നാണ് ധോണിയുടെ മാനേജ്‌മെന്റ് കമ്പനിയായ റിഥി സ്‌പോര്‍ട്‌സ് വ്യക്തമാക്കുന്നത്.

2013 ഡിസംബറിലാണ് ഓസീസ് കമ്പനിയുമായി ധോണി കരാര്‍ ഉണ്ടാക്കിയത്. ഗഡുക്കളായിട്ടാണ് കമ്പനി പണം കൈമാറിയിരുന്നത്. മൊത്തം തുകയുടെ നാല് ഗഡുക്കള്‍ ഇന്ത്യന്‍ നായകന് നല്‍കിയ ശേഷം പിന്നീട് കമ്പനി പണം നല്‍കാതിരിക്കുകയായിരുന്നു.

2016ലാണ് അവസാനമായി റിഥി സ്‌പോര്‍ട്‌സിന് പണം ലഭിച്ചത്. ഇതോടെയാണ് ഓസീസ് കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങാന്‍ റിഥി സ്‌പോര്‍ട്‌സ് തീരുമാനിച്ചത്. വര്‍ഷം നൂറ് കോടിക്ക് മുകളിലാണ്  ധോണിയുടെ പരസ്യവരുമാനം.

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments