അദാനിയിൽ വീണ്ടും നിക്ഷേപം നടത്തി എൽഐസി. ഓഹരികളിലെ ഇടിവ് ഇന്നും തുടർന്നു, നിക്ഷേപകർക്ക് നഷ്ടം അഞ്ച് ലക്ഷം കോടി

Webdunia
തിങ്കള്‍, 30 ജനുവരി 2023 (19:56 IST)
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്ന് മൂന്നാം ദിവസവും തകർച്ച നേരിട്ടതോടെ അദാനി ഓഹരികളുടെ മൂല്യത്തിൽ ഇടിവ് തുടരുന്നു. 3 ദിവസം കൊണ്ട് പത്ത് അദാനി ഓഹരികളിലായി അഞ്ച് ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. അതേസമയം അദാനി ഗ്രൂപ്പ് ഓഹരികൾ തകർന്നടിഞ്ഞിട്ടും അദാനി എൻ്റർപ്രസിൽ 300 കോടിയുടെ നിക്ഷേപമാണ് ഇന്ന് എൽഐസി നടത്തിയത്. കമ്പനിയിൽ 4.23 ശതമാനം നിക്ഷേപമാണ് നിലവിൽ എൽഐസിക്കുള്ളത്.
 
സെബിയുടെ കണക്ക് പ്രകാരം 28,400 കോടി രൂപയുടെ നിക്ഷേപമാണ് എൽഐസിക്കുണ്ടായിരുന്നത്. ഓഹരിവില ഇടിയും മുൻപ് ഇതിന് 72,200 കോടി രൂപ മൂല്യമുണ്ടായിരുന്നു. പിന്നീട് ഇത് 55,700 കോടിയായി ഇടിഞ്ഞെങ്കിലും കമ്പനിക്ക് നിക്ഷേപത്തേക്കാൾ 27,300 കോടിയുടെ നേട്ടം അദാനി ഓഹരിയിലുണ്ട്. ഇന്ന് അദാനി എൻ്റർപ്രൈസ്, അദാനി പോർട്ട്സ്, അംബുജ സിമെൻ്സ് എന്നീ അദാനി ഓഹരികളാണ് നേട്ടത്തിലുള്ളത്.
 
അതേസമയം അദാനി ഗ്രീനിൽ 17%, അദാനി ട്രാൻസ്മിഷൻ 20% അദാനി ടോട്ടൽ ഗ്യാസ് 2030 പേജുള്ള മറുപടിയുമായി ഹിൻഡൻബർഗ് രംഗത്തെത്തിയിരിക്കുകയാണ്.% അദാനി വിൽമർ 5% അദാനി പവർ, എൻഡിടിവി 5%, എസിസി 17% നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments