40 മാസത്തിനിടെ ഇതാദ്യം: ബാങ്കുകളിൽ പണ ദൗർലഭ്യമെന്ന് റിപ്പോർട്ട്

Webdunia
ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (20:39 IST)
രാജ്യത്തെ ബാങ്കുകളുടെ കൈവശമുള്ള പണലഭ്യത ഇടിഞ്ഞു. റിസർവ് ബാങ്കിൻ്റെ വിലയിരുത്തൽ പ്രകാരം 40 മാസത്തിനിടെ ഇതാദ്യമായാണ് പണലഭ്യത കമ്മിയിലേക്ക് പോകുന്നത്.
 
പണലഭ്യത ഉയർത്താൻ ആർബിഐ അടിയന്തിരമായി ഇടപെടുകയും ബാങ്കിങ് സംവിധാനത്തിലേക്ക് ഉടൻ തന്നെ 21,000 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു.

2019ന് ശേഷം ഇതാദ്യമായാണ് ഇത്രയും തുക ആർബിഐ ബാങ്കുകൾക്ക് നൽകുന്നത്. ബാങ്കുകൾ പരസ്പരം കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഇൻ്റർബാങ്ക് കോൾ നിരക്ക് മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനാണ് തോൽവിയുടെ കാരണത്തെപറ്റിയോ വഴിത്തിരിവിനെ പറ്റിയോ തനിക്കറിയില്ലെന്ന് ഹാർദ്ദിക് മറുപടി നൽകിയത്.
 
പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ വിപണിയിലെ പണലഭ്യത കുറയ്ക്കാൻ തീരുമാനിച്ച നടപടികളാണ് പെട്ടെന്ന് ധനക്കമിയുണ്ടാകാൻ കാരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

വളര്‍ച്ച പടവലങ്ങ പോലെ താഴോട്ട്? തിരുവനന്തപുരത്ത് 50 ഇടങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല

കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാത ചുഴി ഇന്ന് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; കനത്ത മഴയ്ക്ക് സാധ്യത

Rahul Mamkootathil: 'കോണ്‍ഗ്രസിനായി വോട്ട് ചോദിക്കാന്‍ രാഹുല്‍ ആരാണ്'; മുതിര്‍ന്ന നേതാക്കള്‍ കലിപ്പില്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

അടുത്ത ലേഖനം
Show comments