Webdunia - Bharat's app for daily news and videos

Install App

രാജധാനി സെക്കന്റ് എസിയുടെ നിരക്കില്‍ എയര്‍ ഇന്ത്യയില്‍ പറക്കാം

രാജധാനി എക്‌സ്പ്രസ് ട്രെയിനിലെ സെക്കന്റ് എസി നിരക്കില്‍ ഇനി എയര്‍ ഇന്ത്യയില്‍ യാത്രചെയ്യാം.

Webdunia
തിങ്കള്‍, 11 ജൂലൈ 2016 (08:50 IST)
രാജധാനി എക്‌സ്പ്രസ് ട്രെയിനിലെ സെക്കന്റ് എസി നിരക്കില്‍ ഇനി എയര്‍ ഇന്ത്യയില്‍ യാത്രചെയ്യാം. ഡല്‍ഹി -മുംബൈ, ഡല്‍ഹി-ചെന്നൈ, ഡല്‍ഹി-കൊല്‍ക്കത്ത, ഡല്‍ഹി- ബംഗളൂരു റൂട്ടുകളില്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വരെ രാജധാനിയിലെ സെക്കന്റ് എസി നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും. 
 
രാജധാനിയില്‍ ഡല്‍ഹി- മുംബൈ സെക്കന്‍ഡ് എസിയ്ക്ക് 2870 രൂപയാണ് നിരക്ക്. ചെന്നൈയിലേക്ക് ഇത് 3905 ഉം കൊല്‍ക്കത്തയിലക്ക് 2890 ഉം ബെംഗളൂരുവിലേക്ക് 4095 ഉം ആണ് നിരക്ക്. യാത്രക്കാരുടെ ദൗര്‍ലഭ്യം കുറയ്ക്കുകയും ഒഴിഞ്ഞ സീറ്റുമായി വിമാനം പറക്കുന്നത് ഒഴിവാക്കുക എന്ന ഉദ്ദേശ്യവുമാണ് ഇതിനു പിന്നിലെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനി പറഞ്ഞു. 
 
എയര്‍ ഇന്ത്യയുടെ ഈ തീരുമാനത്തോടെ സ്വകാര്യ വിമാന കമ്പനികളും നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായേക്കും. പല വിമാനക്കമ്പനികളും സാധാരണ നിരക്കിന്റെ രണ്ടോ മൂന്നോ ഇരട്ടിയാണ് അവസാന നിമിഷമെടുക്കുന്ന ടിക്കറ്റിന് ഈടാക്കുന്നത്.

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments