Webdunia - Bharat's app for daily news and videos

Install App

ഇനി മൊബൈല്‍ നമ്പര്‍ നല്‍കാതെ തന്നെ റീചാര്‍ജ് ചെയ്യാം; ‘സഖി’ പദ്ധതിയുമായി വോഡഫോണ്‍ !

സ്ത്രീകള്‍ക്ക് മാത്രമായുള്ള റീചാര്‍ജ് പദ്ധതിയുമായി വോഡഫോണ്‍ ‘സഖി’

Webdunia
തിങ്കള്‍, 17 ജൂലൈ 2017 (15:34 IST)
സ്ത്രീകള്‍ക്ക് മാത്രമായുള്ള പ്രൈവറ്റ് റീചാര്‍ജ് പദ്ധതിയുമായി വോഡഫോണ്‍ രംഗത്ത്. തങ്ങളുടെ മൊബൈല്‍ നമ്പര്‍ കടയുടമയ്ക്ക് നല്‍കാതെ തന്നെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള വോഡഫോണ്‍ ‘സഖി’ എന്ന പുതിയ സംവിധാനമാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
 
ഈ സേവനം ലഭിക്കണമെങ്കില്‍ പ്രൈവറ്റ് (PRIVATE) എന്ന് ടൈപ്പ് ചെയ്ത് 12604 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. അപ്പോള്‍ ഒരു ഒടിപി ലഭിക്കും. 24 മണിക്കൂറിനകം ഈ ഒടിപി കടയുടമയ്ക്ക് നല്‍കുക വഴി നിങ്ങള്‍ക്ക് റീചാര്‍ജ് ചെയ്യാനും സാധിക്കും.
 
വോഡഫോണ്‍ ‘സഖി’ സ്ത്രീകള്‍ക്കായി ഒരുപാട് ഓഫറുകളും നല്‍കുന്നുണ്ട്. 52 രൂപയ്ക്ക് 50എംബി 2G/3G ഡേറ്റയും 42 മിനിറ്റ് ടോക്ക്‌ടൈം, കൂടാതെ 78 രൂപാ പായ്ക്ക് ചെയ്യുന്നവര്‍ക്ക് 62 മിനിറ്റ് ടോക്ക്‌ടൈം 50 എംബി ഡേറ്റയും ലഭ്യമാകുന്നു. 30 ദിവസത്തേക്കായിരിക്കും ഇതിന്റെ വാലിഡിറ്റി.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments