Webdunia - Bharat's app for daily news and videos

Install App

അരവിന്ദ് കെജ്‌രിവാൾ വീട്ടുതടങ്കലിൽ; കേന്ദ്രം പ്രതികാരം തീർക്കുന്നു എന്ന് ആം ആദ്മി

Webdunia
ചൊവ്വ, 8 ഡിസം‌ബര്‍ 2020 (11:34 IST)
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്‌മി പാര്‍ട്ടി. കർഷക സമാത്തിന് പിന്തുണ പ്രഖ്യാപിച്ചതിലുള്ള പ്രതികാരമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയത് എന്ന് ആം ആദ്മി ആരോപിയ്ക്കുന്നു. കെജ്‌രിവാളിനെ വീട്ടിൽനിന്നും പുറത്തിറങ്ങാനോ എംഎൽഎമാരെ വീടിനുള്ളിലേയ്ക്ക് പ്രവേശിയ്ക്കാനോ അനുവദിയ്ക്കുന്നില്ല എന്ന് എഎപി നേതാക്കൾ പറയുന്നു. 
 
കഴിഞ്ഞ ദിവസം കർഷകരുടെ സമരത്തിൽ പങ്കെടുത്ത് കെജ്‌രിവാൾ സമരത്തിന് പിന്തുണ പ്രഖ്യാപിയ്ക്കുകയും, കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർഷിയ്ക്കുകയും ചെയ്തിരുന്നു. സമരത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കെജിരിവാളിന്റെ വീടിന് ചുറ്റും ഡൽഹി പൊലീസ് ബാരിക്കേടുകൾ സ്ഥാപിയ്ക്കുകയായിരുന്നു. ഈന്നാൽ എഎപി നേതാക്കളൂടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വടക്കൻ ജില്ലകളുടെ ചുമതലയുള്ള ഡൽഹി ഡെപ്യൂട്ടി കമ്മീഷ്ണർ അലോക് കുമാർ വെർമ പ്രതികരിച്ചു     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം
Show comments