മോഹൻലാലിന്റെ വാദങ്ങൾ തള്ളി ദിലീപ്; 'അമ്മ' രാജി ആവശ്യപ്പെട്ടിട്ടില്ല, മനസ്സറിയാത്ത കാര്യത്തിന് താൻ വേട്ടയാടപ്പെടുന്നു

മോഹൻലാലിന്റെ വാദങ്ങൾ തള്ളി ദിലീപ്; 'അമ്മ' രാജി ആവശ്യപ്പെട്ടിട്ടില്ല, മനസ്സറിയാത്ത കാര്യത്തിന് താൻ വേട്ടയാടപ്പെടുന്നു

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (11:05 IST)
'അമ്മ'യിലെ ചേരിപ്പോര് അവസാനിക്കുന്നില്ല. താരസംഘടനയായ 'അമ്മ' ആവശ്യപ്പെട്ടിട്ടല്ല താൻ രാജി നൽകിയതെന്ന് നടൻ ദിലീപ്. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ മോഹൻലാൽ നടത്തിയ പ്രസ്ഥാവന എതിർത്തുകൊണ്ടാണ് ദിലെപ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
 
'രാജിവെച്ചത് അമ്മ ആവശ്യപ്പെട്ടിട്ടല്ല, വിവാദങ്ങൾ അവസാനിപ്പിക്കാനായിരുന്നു രാജി നൽകിയത്. തന്റെ പേര് പറഞ്ഞ് സംഘടനയിൽ ഭിന്നിപ്പുണ്ടാക്കാൻ നീക്കം നടക്കുന്നുണ്ടായിരുന്നു' ദിലീപ് പറയുന്നു. ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിച്ചു ദിലീപിനോടു രാജി ആവശ്യപ്പെടുകയായിരുന്നെന്നാണ് മോഹൻലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
 
 ഉപജാപക്കാരുടെ ശ്രമങ്ങളിൽ അമ്മ എന്ന സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ടു ജീവിക്കുന്നവരുണ്ട്. ഇവർക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തിൽ വ്യക്തമാക്കുന്നു. മനസ്സറിയാത്ത കാര്യത്തിന് താൻ വേട്ടയാടപ്പെടുകയാണ്' ദിലീപിന്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെതിരായ യുദ്ധത്തിൽ നിങ്ങൾക്കും സംഭാവന നൽകാം, അറബ് പങ്കാളിത്തം സ്വാഗതം ചെയ്ത് വൈറ്റ് ഹൗസ്

ഇസ്ഫഹാനിലെ ഇറാന്‍ ആയുധശാലയില്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് അമേരിക്ക, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ട്രംപ്

എസ്.ഡി.പി.ഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫാണ് നല്ലതെന്ന് കാണുമ്പോൾ പലരും പിന്തുണയ്ക്കും: പിണറായി വിജയൻ

Middle East Crisis : ഇറാൻ യുദ്ധത്തിൽ പകുതി ലക്ഷ്യം പൂർത്തിയായെന്ന് നെതന്യാഹു

യുദ്ധം നിർത്താതെ ചർച്ചയില്ല: ഹോർമുസിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഇറാൻ

അടുത്ത ലേഖനം
Show comments