Webdunia - Bharat's app for daily news and videos

Install App

കെ ശിവന്റെ പേരിലെ വ്യാജ അക്കൗണ്ടുകൾ വഴി വ്യാജ വാർത്തകൾ പ്രചരിക്കുന്നു, മുന്നറിയിപ്പുമായി ഐഎസ്ആർഒ

Webdunia
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (20:15 IST)
ബെംഗളുരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം പൂർണ വിജയം കൈവരിച്ചില്ല എങ്കിലും ലാൻഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാനായുള്ള കഠിന പ്രയത്നത്തിലാണ് ഇന്ത്യയിലെ ബഹിരാകാശ ഗവേഷകർ. ചെയർമാൻ കെ ശിവൻ ഇതു സംബന്ധിച്ച് എന്തു പറയുന്നു എന്നതിന് കാതോർക്കുകയാണ് രാജ്യം മുഴുവനും. എന്നാൽ ഈ അവസരത്തെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുകയാണ് ചിലർ.
 
ഐഎസ്ആർഒ ചെയർമാൻ കെ ശിവന്റെ പേരിൽ സാമുഹ്യ മാധ്യമങ്ങളിൽ ക്രിയേറ്റ് ചെയ്തിട്ടുള്ള വ്യാജ അക്കൗണ്ടുകൾ വഴിയാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പുമായി ഐഎസ്ആർഒ തന്നെ രംഗത്തുവന്നു.   
 
'ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ ശിവന് സാമൂഹ്യ മാധ്യമങ്ങളിൽ പെഴ്സണലോ ഒഫീഷ്യലോ ആയ അക്കൗണ്ടുകൾ ഇല്ല. വിവരങ്ങൾക്ക് ഐഎസ്ആർഒയുടെ ഒഫീഷ്യൽ അക്കൗണ്ടുകൾ സന്ദർശിക്കുക എന്നാണ് ട്വീറ്റിലൂടെ ഐഎസ്ആർഒ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശത്രുവായ ചൈനയ്ക്ക് ഇളവ് നൽകി, ഇന്ത്യയോട് ഇരട്ടത്താപ്പ്, ഇന്ത്യ- യുഎസ് ബന്ധം തകർക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് നിക്കി ഹേലി

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പേര് രജിസ്റ്റർ ചെയ്യാം - 11 രേഖകളിൽ ഏതെങ്കിലും മതി

കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് മുക്കാല്‍ ലക്ഷം കവിഞ്ഞു

താരിഫ് ചര്‍ച്ച ചെയ്യാന്‍ എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്ന് ട്രംപ്; താന്‍ ട്രംപിനെയൊന്നും ചര്‍ച്ചയ്ക്ക് വിളിക്കാനില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ്

ഇന്ത്യക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ പാടില്ല, പക്ഷെ ചൈനയ്‌ക്കോ? ട്രംപിന്റെ ഇരട്ടത്താപ്പിനെ എതിര്‍ത്ത് നിക്കി ഹേലി

അടുത്ത ലേഖനം
Show comments