കാപ്പി കുടിച്ച ശേഷം കപ്പ് കറുമുറെ കടിച്ചുതിന്നാം, 'ഈറ്റ് കപ്പു'കൾ വരുന്നു !

Webdunia
വെള്ളി, 18 ഒക്‌ടോബര്‍ 2019 (16:28 IST)
കാപ്പിയും ചായയുമൊക്കെ കുടിച്ച ശേഷം കപ്പ് കടിച്ചുതിന്ന് വിശപ്പക്കറ്റാൻ കഴിഞ്ഞാലോ ? കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും അത്തരത്തിൽ ഒരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ഹൈദെരാബാദിലെ ഒരു കമ്പനി. കാപ്പിയോ, ചയയോ ജ്യൂസുകളോ, അങ്ങനെ തണുപ്പുള്ളതും ചൂടുള്ളതുമായ എന്തു പാനിയവും ഈ കപ്പിൽ കുടിക്കാം. ശേഷം കപ്പും തിന്നാം.
 
'ഈറ്റ് കാപ്പ്'0 എന്നാണ് ധാന്യങ്ങൾകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ കപ്പിന് കമ്പനി നൽകിയിരിക്കുന്ന പേര്. ഇത് ആരോഗ്യത്തിന് ഹനികരമല്ല എന്നും പ്രകൃതിക്ക് ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് കപ്പുകളുടെ ഉപയോഗം കുറക്കാൻ ഈറ്റ് കപ്പുകൾ ഉപയോഗിക്കുന്നതിലൂടെ സാധിക്കും എന്നുമാണ് കമ്പനി ആവകാശപ്പെടുന്നത്.
 
എത്ര ചൂടുള്ളതും തണുത്തതുമായ ഉത്പന്നങ്ങളെയും കപ്പിന് താങ്ങാനാകും, പാനിയങ്ങൾ കപ്പിന്റെ പ്രതലത്തിലേക്ക് ലയിച്ചു ചേരില്ല. ക്രിസ്പിയായി തെന്ന ഈ കപ്പുകൾ കഴിക്കാം. കൃത്രിമമായ കോട്ടിങ്ങുകൾ ഉപയോഗിക്കാത്തതിനാൽ കപ്പിൽ കുടിക്കുന്ന പാനിയങ്ങൾക്ക് രുചി വ്യത്യസം അനുഭവപ്പെടില്ല എന്നും കമ്പനി അവകാശപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

CJ Roy Death: റോയിയുടെ മുറിയില്‍ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയോ? ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കില്ല

ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍ സ്ഥിരീകരിച്ച് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍

പ്രവാസികള്‍ക്ക് വേണ്ടി മാത്രം സംസ്ഥാനത്ത് പോലീസ് സ്റ്റേഷന്‍ വരുന്നു; സംസ്ഥാനമെമ്പാടുമുള്ള കേസുകള്‍ അന്വേഷിക്കും

ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയായെന്ന് ട്രംപ്; പകരം തീരുവ 25ശതമാനത്തില്‍ നിന്ന് 18ശതമാനമായി കുറയ്ക്കും

കൊച്ചിയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് കൊല്ലം സ്വദേശിനിയെ ആക്രമിച്ചു

അടുത്ത ലേഖനം
Show comments