ക്രിസ്തുമസ് ആഘോഷിയ്ക്കാൻ പള്ളികളിൽ പോകുന്ന ഹിന്ദുക്കളെ കൈകാര്യം ചെയ്യുമെന്ന് ബജ്‌രഗ്‌ദൾ നേതാവ്

Webdunia
ഞായര്‍, 6 ഡിസം‌ബര്‍ 2020 (11:38 IST)
ദീസ്‌പൂർ: ക്രിസ്തുമസ് ആഘോഷിയ്ക്കാൻ പള്ളികളിൽ പോകുന്ന ഹിന്ധുക്കൾക്ക് ശിക്ഷ നൽകുമെന്ന് ബജ്‌രംഗ്‌ദൾ നേതാവിന്റെ ഭീഷണി. ബജ്‌രംഗ്‌ദൾ നേതാവ് മിത്തുനാഥാണ് അസമിലെ സിൽച്ചറിൽ നടന്ന പരിപാടിക്കിടെ ഭീഷണിയുമായി രംഗത്തെത്തിയത്. വിശ്വഹിന്ദു പരിശത്ത് നേതാവ് കൂടിയായ മിത്തുനാഥിന്റെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങ:ളിലൂടെ വ്യാപകമായി പ്രചരിയ്ക്കുന്നുണ്ട്. മിത്തുനാഥിന്റെ പ്രതികരണത്തെ പിന്തുണച്ച് മറ്റു ബജ്‌രംഗ്‌ദൾ നേതാക്കളും രംഗത്തെത്തി.
 
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം അടച്ചുപൂട്ടിയതാണ് നേതാവിനെ ക്ഷുപിതനാക്കിയത്. തങ്ങളുടെ ആരാധനാ കേന്ദ്രങ്ങൾ അകാരണമായി അടച്ചുപ്പൂട്ടിയ ശേഷം ക്രിസ്ത്യാനികൾ നടത്തുന്ന പരിപാടികളിൽ ഉല്ലസിയ്ക്കാൻ പോകുന്ന ഹിന്ദുക്കളെ കൈകാര്യം ചെയ്യുമെന്നും ഒരു ഹിന്ദുവിനെയും കൃസ്തുമത പരിപാടികളിൽ പങ്കെടുകാൻ അനുവദിക്കില്ലെന്നുമായിരുന്നു ബജരംഗ്‌ദൾ നേതാവിന്റെ പ്രതികരണം. ഇത്തരത്തിൽ ശിക്ഷ നൽകിയാ' 'ഗുണ്ടാദളി'ന്റെ ആക്രമണം എന്നാകും അടുത്ത ദിവസങ്ങളെ പത്രങ്ങളിലെ തലക്കെട്ട് എന്നും മിത്തുനാഥ് പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments