Webdunia - Bharat's app for daily news and videos

Install App

സുശാന്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഫെബ്രുവരിയില്‍ തന്നെ മുംബൈ പോലീസിനെ അറിയിച്ചിരുന്നു: വെളിപ്പെടുത്തി സുശാന്തിന്റെ പിതാവ്

Webdunia
ചൊവ്വ, 4 ഓഗസ്റ്റ് 2020 (08:58 IST)
മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന്റെ ജീവന്‍ അപകടത്തിലാണെന്ന് നേരത്തെ തന്നെ പോലീസിനെ അറിയിച്ചിന്നു എന്ന് സുഷാന്തിന്റെ പിതാവ് കെ കെ സിംഗ്. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഫെബ്രുവരി 25ന് നല്‍കിയ പരാതിയില്‍ ചിലരുടെ പേര് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ബാന്ദ്രാ പോലീസ് തയ്യാറായില്ല. സുശാന്ത് മരിച്ച 40 ദിവസം കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടികളും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് പാറ്റ്ന പോലീസിന് പരാതി നല്‍കിയത് കെ കെ സിംഗ് പറഞ്ഞു.
 
സുശാന്തിനൊപ്പം നില്‍ക്കുന്നവര്‍ തങ്ങള്‍ക്ക് വിശ്വാസമില്ലാത്തവരാണ്. അവര്‍ സുശാന്തിന്റെ ജീവന്‍ അപകടപ്പെടുത്തിയേക്കാമെന്നും ഫെബ്രുവരിയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നതായി കെ കെ സിങിന്റെ അഭിഭാഷകന്‍ വികാസ് സിങും വ്യക്തമാക്കി സുശാന്തിന്റെ മരണശേഷം പോലും പോലീസ് തങ്ങളുടെ ആരോപണങ്ങള്‍ അന്വേഷിക്കുന്നില്ലെന്നില്ല എന്നും വികാസ് സിങ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments